Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിങ്ങമായിട്ടും കല്യാണമേളമില്ലാതെ ആഡിറ്റോറിയങ്ങള്‍, ബാങ്ക് വായ്‌പയും നികുതിയും വൈദ്യുതി ബില്ലും അടയ്‌ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍

ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 27, 2021, 03:57 pm IST
in Kollam

കൊല്ലം: ഒന്നരവര്‍ഷത്തിലേറെയായി പൂര്‍ണമായും പ്രതിസന്ധിയിലാണ് ആഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളും. കല്യാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ ആഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ ആളുകള്‍ പാടേ ഉപേക്ഷിച്ചു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കേണ്ട ചിങ്ങമാസമാണ്. എന്നാല്‍ താളമേളങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ നെടുവീര്‍പ്പിടുകയാണ് ജില്ലയിലെ ചെറുതും വലുതുമായ മുന്നൂറോളം ആഡിറ്റോറിയങ്ങള്‍. ഒപ്പം കടം കയറിയ ഉടമകളും.

കൊവിഡിനെ തുടര്‍ന്ന് വിവാഹങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലയിലെ തൊഴില്‍ നഷ്ടത്തിന് കാരണം. വലിപ്പത്തിലും സൗകര്യങ്ങളിലും പരസ്പരം മത്സരിച്ചിരുന്നവയില്‍ ഭൂരിഭാഗവും ഒന്നരവര്‍ഷമായി തുറന്നിട്ടേയില്ല. ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല. രണ്ടാം തരംഗത്തോടെ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി ചുരുങ്ങി. ഇതോടെ വലിയ ആഡിറ്റോറിയങ്ങളെ ജനം പൂര്‍ണമായും കൈയൊഴിഞ്ഞു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ ചെറിയ ഹാളുകളിലേക്ക് ചടങ്ങുകള്‍ ഒതുക്കിയതോടെ ഭൂരിഭാഗം ആഡിറ്റോറിയങ്ങള്‍ക്കും ബുക്കിംഗില്ലാതായി.  ആഡിറ്റോറിയം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ഈ മാറ്റം ഏറ്റവും അധികം ബാധിച്ചത്.  

വരുമാനമില്ലാതായതോടെ ബാങ്ക് വായ്‌പയും നികുതിയും വൈദ്യുതി ബില്ലും അടയ്‌ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍. ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ നികുതിയിനങ്ങളില്‍ ഭീമമായ സംഖ്യയാണ് അടയ്‌ക്കേണ്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാര്‍, അലങ്കാരപ്പണി ചെയ്യുന്നവര്‍, ക്ഷണക്കത്ത് അടിക്കുന്നവര്‍, ബ്യൂട്ടീഷ്യന്‍, ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ്, കാറ്ററിംഗ്, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, സെക്യൂരിറ്റി, സ്റ്റേജ് ഡെക്കറേറ്റേഴ്സ് പന്തലു പണിക്കാര്‍ തുടങ്ങി നിരവധി പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ പൂട്ടിയ ഓഡിറ്റോറിയങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഓഡിറ്റോറിയങ്ങള്‍ക്ക് പൂട്ട് വീണതോടെ  ശുചീകരണത്തൊഴിലാളികള്‍ മുതല്‍ നടത്തിപ്പുകാര്‍ വരെ ഒട്ടേറെപ്പേര്‍ക്ക് ജോലിയില്ലാതായി. ജില്ലയില്‍ ചെറുതും വലുതുമായ നൂറുക്കണക്കിന്  ആഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളുമാണുള്ളത്. കോടികള്‍ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ അടച്ചിട്ടാലും വായ്‌പാ തുക ഉടമകള്‍ കണ്ടെത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഡിറ്റോറിയങ്ങളുടെ വിസ്തൃതിക്ക് അനുസൃതമായി ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

Tags: crisisവിവാഹംAuditoriumchingam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

വര്‍ഷങ്ങളായി അടഞ്ഞുകിടന്ന എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.