Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

604 ദിവസം സൗദി ജയിലില്‍; ഒടുവില്‍ കര്‍ണാടക സ്വദേശി വീട്ടില്‍ തിരിച്ചെത്തി, തുണച്ചത് ഉഡുപ്പി പൊലീസിന്റെ അന്വേഷണം

2019 ഡിസംബര്‍ 22-നായിരുന്നു ജോലി ചെയ്തിരുന്ന സൗദി നഗരമായ ദമാമില്‍വച്ച് അറസ്റ്റിലായത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 05:44 pm IST
in India

ബംഗളൂരു: കിരീടാവകാശിക്കെതിരെയും ഒരു സമുദായത്തിനെതിരെയും സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്ന കുറ്റം ചുമത്തപ്പെട്ട് 604 ദിവസം സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍നിന്നുള്ള എസി ടെക്‌നീഷ്യന്‍ വീട്ടില്‍ മടങ്ങിയെത്തി. ഉഡുപ്പി പൊലീസ് നടത്തിയ അന്വേഷണത്തില്‍ 34-കാരനായ ഹരീഷ് ബംഗേരയെ ജയിലിലാക്കിയതിന് പിന്നില്‍ ആള്‍മാറാട്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമായിരുന്നു ഹരീഷിന്റെ പേരിലുണ്ടായിരുന്നത്. 2019 ഡിസംബര്‍ 22-നായിരുന്നു ജോലി ചെയ്തിരുന്ന സൗദി നഗരമായ ദമാമില്‍വച്ച് അറസ്റ്റിലായത്. 

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇതിനെതിരെ തൊഴിലുടമ രംഗത്തെത്തിയതോടെ ഹരീഷിന് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ‘പോസ്റ്റ് പങ്കുവച്ചതിന് ക്ഷമാപണം നടത്തി ഞാന്‍ വീഡിയോ നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടാണ് ഇതെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിഷ്‌ക്രിയമാക്കി’.- ബുധനാഴ്ച രാവിലെ ബംഗളൂരു വിമാനത്താവളത്തിലെത്തിയ ബംഗാര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

എന്നാല്‍ ഉടന്‍തന്നെ ഹരീഷിന്റെ പേരില്‍ മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിലവില്‍വന്നു. ഇതില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും സമുദായത്തിനെതിരെയും അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് അറസ്റ്റിന് ഇടയാക്കിയത്. തുടര്‍ന്ന് ഉഡുപ്പിയിലെ വീട്ടില്‍ തിരിച്ചെത്തി ഭാര്യ സുമന ജില്ലാ പൊലീസില്‍ പരാതി നല്‍കി. അജ്ഞാതരായ വ്യക്തികള്‍ ഫെയ്‌സ്ബുക്കില്‍ ബംഗേര എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. 

സഹോദരങ്ങളായ അബ്ദുള്‍ ഹുയെസ്, അബ്ദുള്‍ തുയെസ് എന്നിവരാണ് ബംഗേര അക്കൗണ്ട് നിര്‍ജീവമാക്കിയ ദിവസം തന്നെ അതേപേരില്‍ മറ്റൊന്ന് സൃഷ്ടിച്ചച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ദക്ഷിണ കന്നഡ ജില്ലയിലെ മൂദ്ബിദ്രിയില്‍നിന്ന് ഇരുവരും പൊലീസിന്റെ പിടിയിലായി. സിഎഎ പിന്തുണച്ചു പോസ്റ്റ് ചെയ്ത ബംഗേരയോടുള്ള വിദ്വേഷമായിരുന്നു ഇവരെ ഇതിന് പ്രേരിപ്പിച്ചത്. പത്തുദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയെന്ന് ഉഡുപ്പി ജില്ലാ പൊലീസ് മേധാവി എന്‍ വിഷ്ണുവര്‍ധന്‍ പറഞ്ഞു. തുടര്‍ന്ന് കുറ്റപത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി വിദേശകാര്യമന്ത്രാലയം വഴി സൗദി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച സൗദി ബംഗേരയെ ജയില്‍ മോചിതനാക്കി.  

Tags: കര്‍ണ്ണാടകഫെയ്സ്ബുക്ക്Saudi Arabiaജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

Gulf

ഏപ്രിൽ 13 മുതൽ പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധമാക്കി സൗദി

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.