Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണം; തൊണ്ണൂറുകളിലെ താലിബാന്‍ ആയിരിക്കില്ല, ചിലപ്പോള്‍ നായയുക്തരായിരിക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി

അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ താലിബാന്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 05:16 pm IST
in World

ലണ്ടന്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന താലിബാന് അവസരം നല്‍കണം. പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരരായ കണക്കാക്കുന്ന താലിബാനെ ചിലപ്പോള്‍ നായയുക്തരായി കാണാന്‍ സാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക് കാര്‍ട്ടര്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ക്ഷമയോടെ കാത്തിരിക്കണം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ താലിബാന് അവസരം നല്‍കണം. തൊണ്ണൂറുകളില്‍ കണ്ട താലിബാന്‍ ആയിരിക്കില്ല ഇനി ചിലപ്പോള്‍. അവസരം ലഭിച്ചാല്‍ അവരും ന്യായയുക്തര്‍ ആകും. എന്നാല്‍ അവര്‍ സമാനസ്വഭാവമുള്ള സംഘടനയല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ ഗ്രാമീണ മേഖലയില്‍നിന്നുള്ള വ്യത്യസ്ത ഗോത്രവര്‍ഗവിഭാഗങ്ങളുടെ സംഘമാണ് താലിബാനെന്നും കാര്‍ട്ടര്‍ പറഞ്ഞു.  

കഴിഞ്ഞ 20 വര്‍ഷമായി രഹസ്യകേന്ദ്രങ്ങളില്‍ കഴിഞ്ഞ നേതാക്കന്മാരില്‍നിന്നും വ്യത്യസ്തമായി ലോകത്തിനു മുമ്പില്‍ തങ്ങളെ വെളിപ്പെടുത്തുമെന്ന് താലിബാന്‍ വക്താവും ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.  എന്നാല്‍ പഷ്തൂണ്‍ വിഭാഗത്തിന്റെ പരമ്പരാഗത ഗോത്രവര്‍ഗ ജീവിതരീതിയും പെരുമാറ്റച്ചട്ടവും പിന്തുടരുന്നവരാണവര്‍. അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ അവര്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.  

അതേസമയം അന്താരാഷ്‌ട്രതലത്തില്‍ താലിബാന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവര്‍. ചൈന, റഷ്യ, പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി അവര്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ്അതിനാല്‍ ബ്രിട്ടണിന്റെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളില്‍ വീഴരുത്. സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുമെന്നതടക്കുമുള്ള ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ നല്‍കും. നിലപാടുകളില്‍ താലിബാന്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഒന്നുമില്ലെന്ന്  ബ്രിട്ടന്റെ സൈനിക വിഭാഗം മുന്‍ മേജര്‍ ജനറല്‍ ചാര്‍ലി ഹെര്‍ബര്‍ട്ട് പ്രതികരിച്ചു.

Tags: ബ്രിട്ടീഷ്താലിബാന്‍അഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

India

ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞു; സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്തരംനുണകളാണ് ചിന്താഗതിയെ ഭരിക്കുന്നത്: ദത്താത്രേയ ഹൊസബാളെ

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.