Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് 10 വയസുകാരിയുടെ ഇ-മെയില്‍; സമയം അനുവദിച്ച് പ്രധാനമന്ത്രി, പിന്നാലെ ബുധനാഴ്ച ദല്‍ഹിയില്‍ കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്ന കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 05:28 pm IST
in India

ന്യൂദല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും പത്തുവയസുകാരിയായ അനിഷ പാട്ടീലിന് സ്വപ്നം പോലെയാണ് തോന്നിയത്. അഹമ്മദ് നഗറില്‍നിന്നുള്ള എംപി ഡോ. സുജെ വിഖെ പാട്ടീലിന്റെ മകളും മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പേരക്കുട്ടിയുമാണ് അനിഷ. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പ്രധാനമന്ത്രിയുടെ തിരക്കിനെക്കുറിച്ച് മകളോട് വിശദീകരിച്ച സുജെ വിഖെ പാട്ടീല്‍ കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചേക്കില്ലെന്നും പറഞ്ഞു. മറ്റ് വഴികളില്ലാതെ വന്നതോടെ ഒരു ദിവസം കുട്ടിയായ അനിഷ അച്ഛന്റെ ലാപ്ടോപ്പ് എടുത്ത് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. ‘ഹലോ സര്‍, ഞാന്‍ അനിഷ, എനിക്ക് താങ്കളെ വന്നുകാണാന്‍ ആഗ്രഹമുണ്ട്’-മെയിലില്‍ കുറിച്ചു. ‘ദയവായി വേഗം വരൂ’ എന്ന് മറുപടി ലഭിച്ചതോടെ അനിഷയുടെ സന്തോഷത്തിന് അതിരുകളില്ലാതായി. 

വിഖെ പാട്ടീലിന്റെ കുടുംബം പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘അനിഷെ എവിടെ’യെന്നായിരുന്നു മോദി ആദ്യം ചോദിച്ചത്. പ്രധാനമന്ത്രിയെ കണ്ടതിലുള്ള സന്തോഷത്തിലും അമ്പരപ്പിലുമായിരുന്നു ഈ സമയം അനിഷ. പ്രധാനമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളും ആ കുട്ടി ചോദിച്ചു. ‘ഇതാണോ താങ്കളുടെ ഓഫിസ്?, എത്ര വലുതാണ് ഓഫിസ്! ദിവസം മുഴുവന്‍ താങ്കള്‍ ഇവിടെ ഇരിക്കുമോ?’ എന്നിങ്ങനെ അവിടെയുണ്ടായിരുന്ന സമയത്ത് അനിഷ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

 കൊച്ചുകുട്ടിയുമായുള്ള സൗഹൃദം ആസ്വദിച്ച പ്രധാനമന്ത്രി അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കി. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഓഫിസിലാണ് അവരുള്ളതെന്ന് മോദി പെണ്‍കുട്ടിയോട് പറഞ്ഞു. ‘പക്ഷെ ഇന്ന് നിങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. നിങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനം, സ്പോര്‍ട്സ്, വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നിവയൊക്കെ പത്തു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ചു.  

Tags: GirlPrime Ministerനരേന്ദ്രമോദിഇ-മെയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.