Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലപൊട്ടിക്കലും മോഷണവും വര്‍ദ്ധിച്ചു; പോലീസ് പെറ്റികേസുകള്‍ക്ക് പിന്നാലെ

പിഴയൊടുക്കല്‍ മാത്രമാണ് മാസങ്ങളായി പോലീസിന്റെ പണിയെന്ന് മനസിലാക്കി അവസരം മുതലെടുക്കുകയാണ് മോഷ്ടാക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 10:14 pm IST
in Alappuzha

ആലപ്പുഴ: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ജനത്തെ പിഴിയാന്‍ പെറ്റിക്കേസിന് പിന്നാലെ പോലീസ് പായുമ്പോള്‍ മോഷണവും പിടിച്ചുപറിയും അക്രമമവും വര്‍ദ്ധിക്കുന്നു. പിഴയൊടുക്കല്‍ മാത്രമാണ് മാസങ്ങളായി പോലീസിന്റെ പണിയെന്ന് മനസിലാക്കി അവസരം മുതലെടുക്കുകയാണ് മോഷ്ടാക്കളും. തങ്ങളിലേയ്‌ക്ക് പോലീസിന്റെ കണ്ണെത്തില്ലെന്ന് ഉറപ്പായതോടെ ഒറ്റപ്പെട്ടും സംഘടിതമായും രംഗത്തിറങ്ങിയ മോഷ്ടാക്കള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും ആഭരണങ്ങള്‍ കവരുന്നു.  

കഴിഞ്ഞ ഒരുദിവസം മാത്രം ആറോളം പേരില്‍ നിന്നാണ് മാല അപഹരിച്ചത്. മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി, കലവൂര്‍, ആലപ്പുഴ നഗരം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷ്ടാക്കള്‍ അഴിഞ്ഞാടിയത്. എല്ലാ സ്ഥലങ്ങളിലും ബൈക്കിലെത്തിയാണ് സംഘം കവര്‍ച്ച നടത്തുന്നത്. മുഹമ്മ കാവുങ്കലില്‍ ബൈക്കിലെത്തിയ യുവാക്കള്‍ വനിതാ പോലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നത് കഴിഞ്ഞ ദിവസമാണ്. കലവൂര്‍ പാര്‍ത്ഥന്‍ കവലയ്‌ക്ക് സമീപം അമ്മയ്‌ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ആതിരയെന്ന പെണ്‍കുട്ടിയുടെ മാലകവര്‍ന്നത് സ്‌ക്കൂട്ടറിനൊപ്പം ബൈക്കിലെത്തി പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയായിരുന്നു.  

എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ക്യാമറയില്‍ നിന്നും കിട്ടിയ സൂചനകള്‍ വെച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ച നഗരഹൃദയത്തില്‍ തന്നെയുള്ള പഴവങ്ങാടി പള്ളിയിലും സമീപത്തെ സ്‌ക്കൂളുകളിലും വന്‍കവര്‍ച്ച നടന്നിട്ടും പ്രതികളെക്കുറിച്ചുള്ള സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. അതിന് പിന്നാലെ ഒരുദിവസം വിവിധ സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ച പോലീസ് സേനയ്‌ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.  

സേനയിലെ ഭൂരിഭാഗം പേരെയും കോവിഡ് ഡ്യൂട്ടിയ്‌ക്ക് നിയോഗിച്ചിരിക്കുന്നതിനാല്‍ മറ്റ് സുരക്ഷാക്രമീകരണങ്ങളെല്ലാം പാളിയെന്നതാണ് വസ്തുത. പട്രോളിങ് നടത്തുന്നത് കടകള്‍ അടപ്പിക്കാനും  ഹെല്‍മറ്റ് വെയ്‌ക്കാത്തവരെയും, മാസ്‌ക് ധരിക്കാത്തവരെയും പിടിക്കാനും പിഴയടയ്‌ക്കാനും മാത്രമായി മാറി. ഓണക്കാലത്ത് സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങാന്‍ പോലും സ്ത്രീകള്‍ ഭയക്കുന്നു. പോലീസിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കണ്ടതോടെ ജനങ്ങള്‍ ഭീതിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

India

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.