Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ അരമനയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ച് പിണറായി സര്‍ക്കാര്‍; നിര്‍ദേശം തള്ളി ശ്രീധരന്‍ പിള്ള സ്മൃതിസുകൃതത്തില്‍; ഉദ്യോഗസ്ഥര്‍ക്ക് താക്കീത്

ഗവര്‍ണറുടെ പരാമര്‍ശം ചര്‍ച്ചയായതോടെ ജില്ലാ പോലീസ് മേധാവി ഡി. ശില്പ വിശദീകരണവുമായി രംഗത്തെത്തി. ദേവലോകം അരമന സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണായതിനാലാണ് ഗവര്‍ണര്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സന്ദേശം അയച്ചതെന്നായിരുന്നു പ്രതികരണം.എന്നാല്‍ അരമന സ്ഥിതി ചെയ്യുന്ന സ്ഥലം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തന്നെ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം ലഭിച്ചത് വൈകിട്ട് അഞ്ചിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 09:47 pm IST
in Kerala

കോട്ടയം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ച് പിണറായി സര്‍ക്കാര്‍. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന സ്മൃതിസുകൃതം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് സഭാ നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചത്. ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ മറവിലാണ് വരവ് തടയാനുള്ള നീക്കം നടത്തിയത്. ദേവലോകം അരമനയിലെ സമ്മേളനത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കരുതെന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗോവ രാജ്ഭവനിലേക്ക് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ സന്ദേശം അയച്ചു. എന്നാല്‍ ദേവലോകം അരമനയില്‍ എത്തുന്നത് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനുമാണെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്ഭവനില്‍ നിന്നും ജില്ലാ പോലീസ് മേധാവിക്ക് മറുപടിയും നല്‍കി.

ദേവലോകത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയില്‍ തന്റെ വരവ് തടയാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന്  ശ്രീധരന്‍പിള്ള വിമര്‍ശനം ഉന്നയിച്ചു. ഈ വിഷയം ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വീണ ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഓഫീസിലുള്ളവരാണ് ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാറുള്ളതെങ്കിലും ഇത്തവണ താന്‍ തന്നെ മറുപടി നല്‍കുകയായിരുന്നെന്നും ഗോവ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സഭാ സെക്രട്ടറിക്ക് ഈ മറുപടിയുടെ കോപ്പി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറുടെ പരാമര്‍ശം ചര്‍ച്ചയായതോടെ ജില്ലാ പോലീസ് മേധാവി ഡി. ശില്പ വിശദീകരണവുമായി രംഗത്തെത്തി. ദേവലോകം അരമന സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണായതിനാലാണ് ഗവര്‍ണര്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സന്ദേശം അയച്ചതെന്നായിരുന്നു പ്രതികരണം.എന്നാല്‍ അരമന സ്ഥിതി ചെയ്യുന്ന സ്ഥലം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തന്നെ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ  സന്ദേശം ലഭിച്ചത് വൈകിട്ട് അഞ്ചിനാണ്.

പി.എസ്. ശ്രീധരന്‍പിള്ള എത്തുന്നത് തടയാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന എംജി സര്‍വ്വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും  പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സമ്മേളനം നടത്തി. അന്നൊന്നും ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും കാണിക്കാത്ത ജാഗ്രതയാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഇടപെടലും അട്ടിമറി ശ്രമത്തിന് പിന്നിലുണ്ടോയെന്ന സംശയവും ഉയരുകയാണ്.

Tags: പിഎസ് ശ്രീധരന്‍പിള്ളPinarayi Vijayankottayamഗോവpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.