Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയ്യൂര്‍ കമ്യൂണിസ്റ്റ് കലാപത്തെ സ്വാതന്ത്ര്യ സമരമാക്കാന്‍ സര്‍ക്കാര്‍ നീക്കം; പാര്‍ട്ടി നീക്കത്തിന് കുടപിടിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍

ജയികളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വാതന്ത്ര്യസമര സന്ദേശ പഠന യാത്ര രണ്ടു ദിവസമാണ്. ഇത് സമാപിക്കുന്നത് കയ്യൂര്‍ സമരകേന്ദ്രത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരും മുമ്പ് നടന്ന കര്‍ഷക സമരത്തിനൊടുവില്‍ ബ്രിട്ടീഷ് പോലീസിലെ കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതും തുടര്‍ന്ന് നാലു പേരെ തൂക്കിക്കൊല്ലുകയും ചെയ്ത 1942ലെ സംഭവമാണ് കയ്യൂര്‍ സമരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 09:20 am IST
in Kerala

കോഴിക്കോട്: കമ്യൂണിസ്റ്റ് കലാപങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിച്ച്, ആദര്‍ശവത്കരിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ പേരിലാണ് ഈ കള്ളക്കളി. കയ്യൂരിലെ കമ്യൂണിസ്റ്റ് കലാപത്തെ മഹത്വവത്കരിക്കാനാണ് പരിപാടി.

രാജ്യമെമ്പാടും സ്വാതന്ത്ര്യസമര ജൂബിലി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും മറ്റും നടത്തുന്നുണ്ട്. ഇതിന് നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കലാപങ്ങള്‍ക്ക് മാന്യത നല്‍കുന്നത്. പുന്നപ്രയിലും വയലാറിലും നടന്ന കമ്യൂണിസ്റ്റ് കലാപത്തെ സ്വാതന്ത്ര്യ സമരമാക്കിയതു പോലെ കാസര്‍കോട്ടെ കയ്യൂരില്‍ നടന്ന അക്രമത്തെ സ്വാതന്ത്ര്യസമരമാക്കി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസത്തിലും ചിത്രരചനയിലും മത്സരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. ഓരോ ജില്ലയിലും ഇത് ആവിഷ്‌കരിച്ച് അതത് പ്രദേശത്തെ പാര്‍ട്ടി സമരങ്ങള്‍ക്ക് മാന്യത കൊടുക്കുകയാണ്.

കാസര്‍കോട്ട് ഈ പരിപാടിക്ക് ‘ചിരസ്മരണ’ എന്ന നിരഞ്ജനയുടെ നോവലിന്റെ പേരാണ് നല്കിയിരിക്കുന്നത്. ‘സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കയ്യൂര്‍ സമരത്തിന്റെ സംഭാവന’ എന്നതാണ് ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഉപന്യാസ മത്സരത്തിന്റെ വിഷയം. കോളനി വാഴ്ചക്കെതിരേ കാസര്‍കോട് ജില്ലയില്‍ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ എന്നതാണ് ഹൈസ്‌കൂളുകാര്‍ക്കുള്ള പഠന പ്രോജക്ട് വിഷയം. ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെ അറിയാം എന്നാണ് യുപി വിഭാഗത്തിന് ജീവചരിത്ര നിഘണ്ടു തയ്യാറാക്കാന്‍ നല്കിയ വിഷയം.  

ഇതു കൂടാതെ പെയിന്റിങ്-ചിത്രരചനാ മത്സരങ്ങളുണ്ട്. വിഷയം അപ്പോള്‍ നല്കും. വിജയികളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വാതന്ത്ര്യസമര സന്ദേശ പഠന യാത്ര രണ്ടു ദിവസമാണ്. ഇത് സമാപിക്കുന്നത് കയ്യൂര്‍ സമരകേന്ദ്രത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരും മുമ്പ് നടന്ന കര്‍ഷക സമരത്തിനൊടുവില്‍ ബ്രിട്ടീഷ് പോലീസിലെ കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതും തുടര്‍ന്ന് നാലു പേരെ തൂക്കിക്കൊല്ലുകയും ചെയ്ത 1942ലെ സംഭവമാണ് കയ്യൂര്‍ സമരം.

Tags: സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.