Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തൊഴിലാളികളെ ചതിച്ച് മുതലാളിക്കൊപ്പം

ഫാക്ടറി വില്‍ക്കാനുള്ള ഇ-ലേല നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് കള്ളക്കളികളും ദുരൂഹതയുമുണ്ടെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Aug 5, 2021, 05:00 am IST
inArticle

സര്‍ക്കാരും സ്ഥാപന ഉടമകളും ഒത്തുകളിച്ച് തൊഴിലാളികളെ ചതിക്കുന്ന ചരിത്രമാണ് കലവൂര്‍ എക്സല്‍ ഗ്ലാസസിന് പറയാനുള്ളത്. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പാക്കാതെ തൊഴിലാളികളെ കബളിപ്പിക്കുന്നു.  ഫര്‍ണസ് തകരാര്‍ പരിഹരിക്കാന്‍ നിര്‍ത്തിയ സ്ഥാപനം 2012 ഡിസംബര്‍ 12 ഓടെ അടച്ച് പൂട്ടുകയായിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെഎസ്ഐഡിസി, കെഎഫ്സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്കോടിക്കണക്കിന് രൂപ വായ്‌പ എടുത്തിട്ട് ഒരു ഇന്‍സ്റ്റാള്‍മെന്റ് പോലും സ്ഥാപനം പ്രവര്‍ത്തിച്ച കാലയളവില്‍ തിരിച്ചടച്ചില്ല.  തൊഴിലാളികളെയും സര്‍ക്കാരിനെയും കബിളിപ്പിച്ച് ആസ്തികള്‍ വിറ്റ് കൊണ്ടുപോകാനുള്ള സൊമാനിയ ഗ്രൂപ്പ് മാനേജ്മെന്റിന്റെ ശ്രമം തൊഴിലാളികളുടെ നിയമപരവും അല്ലാത്തതുമായ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്.99. 45 കോടി ആദ്യ ലേല തുകയായ് നിശ്ചയിച്ചിരുന്നത് പിന്നീട്  പത്ത് കോടിയോളം കുറച്ചു. ആറ് തവണ ലേലം നടത്തി. ഇപ്പോള്‍ പതിനൊന്ന് കോടിയോളം രൂപ  വിലമതിക്കുന്ന കുപ്പികള്‍ കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ആക്ഷേപം. സ്ഥാപനം പൂട്ടുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളില്‍ ഇരുപതിനടുത്ത് തൊഴിലാളികള്‍ ഒരാനുകൂല്യവും വാങ്ങാനാവാതെ മരിച്ചു. 200 ലധികം തൊഴിലാളികള്‍ 58 വയസ്സ് കഴിഞ്ഞവരാണ്. തൊഴിലാളികളുടെ ഏക പ്രതിക്ഷ സര്‍ക്കാരിലാണെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊടുത്ത ലോണുകള്‍, ടാക്സ് കുടിശ്ശിക, വൈദ്യൂതി കുടിശ്ശിക എന്നി ഇനത്തില്‍  ലഭിക്കാനുള്ള പണം മുതല്‍ കൂട്ടാക്കി സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ഫാക്ടറി വില്‍ക്കാനുള്ള ഇ-ലേല നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് കള്ളക്കളികളും ദുരൂഹതയുമുണ്ടെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു.  ഫാക്ടറിസ്വത്തുക്കളുടെ ആകെവിലയായി 99.45 കോടിരൂപയാണ് ഇ-ലേല അറിയിപ്പില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍, യഥാര്‍ഥ ആസ്തിമൂല്യം 250 കോടിയോളം വരുമെന്ന് ജീവനക്കാര്‍ പറയുന്നു.എക്‌സല്‍ ഗ്ളാസസ് പൂട്ടിയതുസംബന്ധിച്ച് തൊഴില്‍വകുപ്പ് ആശയക്കുഴപ്പമുണ്ടാക്കുന്ന മറുപടിനല്‍കിയതും സംശയത്തിനിടയാക്കുന്നു. ഫാക്ടറി പൂട്ടുന്നതിനുമുന്‍പ് മാനേജ്‌മെന്റ് ലോക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നോ എന്നചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് തൊഴില്‍വകുപ്പിനുള്ളത്. വിവരാവകാശപ്രകാരം ചോദ്യം ഉന്നയിച്ചപ്പോഴാണ് ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ കിട്ടിയത്. മാനേജ്‌മെന്റ് ലേബര്‍ഓഫീസില്‍ ലോക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അനുമതി നല്‍കിയില്ലെന്നുമാണ് ആദ്യം ലഭിച്ച മറുപടി. കമ്പനി 2012-ല്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്ഥാപനം പൂട്ടാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും പിന്നീട് നല്‍കിയ മറുപടിയില്‍ ലേബര്‍ഓഫീസ് പറയുന്നു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

India

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

Kerala

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

Kerala

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.