Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസംകാരന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചിയില്‍ ജോലി ചെയ്ത അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം

അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 07:28 pm IST
in Kerala

കൊച്ചി: അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ  പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.  

ഇയാൾ പാക്കിസ്ഥാനിൽ ജോലി ചെയ്തു എന്ന വിവരം പുറത്തു വരുന്നതോടെ പാക്ക് സംഘടനകളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.  

ആദ്യ ഘട്ടം മുതൽ ചോദ്യം ചെയ്യലിനോടു സഹകരിക്കാതിരുന്ന ഈദ് ഗുൽ എന്ന ചെറുപ്പക്കാരന്‍  രോഗം അഭിനയിക്കുകയും ചെയ്തിരുന്നു . പിന്നീട് മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്നും അഭിനയിക്കുകയാണെന്നും പൊലീസിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലിനെ വിദഗ്ധമായി ഇയാല്‍ പ്രതിരോധിക്കുന്നത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനത്തെ തുടർന്നാണോ എന്നും അന്വേഷണ സംഘത്തിനു സംശയമുണ്ട്. .

ഈദ് ഗുലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.  

കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലിരിക്കെ ഇയാൾ കപ്പലിന്റെ  എന്തെങ്കിലും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ഇയാൾ കപ്പലിൽ ജോലി ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കപ്പലിന്റെ  ഷീറ്റ് മുറിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും കപ്പലിൽ പ്രവേശിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിന്റെ  വിവരങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണ സംഘത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്.

അസം സ്വദേശി എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്. ഇയാളുടെ പക്കൽ ഒരു ഇന്ത്യക്കാരന്റെ  കൈവശം വേണ്ട എല്ലാ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നുവെന്നു ഉദ്യോഗസ്ഥർ പറയുന്നു. എല്ലാം വ്യാജമായി നിർമിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്.  ഈദ് ഗുലിനെ കൊച്ചിയിൽ എത്തിച്ച ബന്ധു എന്നു പറയുന്നയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടക്കുന്നു.  

ഈദ് ഗുലിന്റെ പിതാവ് അഫ്ഗാൻ സ്വദേശിനും മാതാവ് അസം സ്വദേശിനിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് കൊച്ചി കപ്പൽശാലയിലെത്തിയത്. ബന്ധുക്കളിലൊരാൾ ഒറ്റിയതാണ് ഈദ് ഗുലിനെ പിടികൂടുന്നതിലേക്ക് എത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊൽക്കത്തയിലേക്കു മുങ്ങുകയായിരുന്നു.  പിന്നീട് എറണാകുളം സൗത്ത് പൊലീസ് ഈദ്ഗുലിലെ പിടികൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

Tags: പാക്കിസ്ഥാന്‍cochin shipyardഐഎന്‍എസ് വിക്രാന്ത്ഈദ്ഗുല്‍ഈദ് ഗുൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

India

ചെലവ് 7000 കോടി…ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഐഎൻഎസ് മാഹി എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സവിശേഷതകള്‍ അറിയാം…

മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ ഡ്രൈഡോക്സ് വേള്‍ഡിന്റെ സിഇഒ ക്യാപ്റ്റന്‍ റാഡോ അനോട്ടോലോവിച്ച്, കൊച്ചിന്‍ കപ്പല്‍ശാല സിഎംഡി മധു എസ്. നായരും തമ്മില്‍ ധാരണാപത്രം കൈമാറുന്നു
Kerala

കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ മെച്ചപ്പെടുത്തല്‍ കൊച്ചിന്‍ കപ്പല്‍ശാലയും കരാറില്‍ ഒപ്പിട്ടു

Kerala

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ച ‘ഐഎന്‍എസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.