Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസംകാരന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചിയില്‍ ജോലി ചെയ്ത അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം

അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 07:28 pm IST
in Kerala

കൊച്ചി: അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ  പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.  

ഇയാൾ പാക്കിസ്ഥാനിൽ ജോലി ചെയ്തു എന്ന വിവരം പുറത്തു വരുന്നതോടെ പാക്ക് സംഘടനകളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.  

ആദ്യ ഘട്ടം മുതൽ ചോദ്യം ചെയ്യലിനോടു സഹകരിക്കാതിരുന്ന ഈദ് ഗുൽ എന്ന ചെറുപ്പക്കാരന്‍  രോഗം അഭിനയിക്കുകയും ചെയ്തിരുന്നു . പിന്നീട് മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്നും അഭിനയിക്കുകയാണെന്നും പൊലീസിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലിനെ വിദഗ്ധമായി ഇയാല്‍ പ്രതിരോധിക്കുന്നത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനത്തെ തുടർന്നാണോ എന്നും അന്വേഷണ സംഘത്തിനു സംശയമുണ്ട്. .

ഈദ് ഗുലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.  

കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലിരിക്കെ ഇയാൾ കപ്പലിന്റെ  എന്തെങ്കിലും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ഇയാൾ കപ്പലിൽ ജോലി ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കപ്പലിന്റെ  ഷീറ്റ് മുറിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും കപ്പലിൽ പ്രവേശിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിന്റെ  വിവരങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണ സംഘത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്.

അസം സ്വദേശി എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്. ഇയാളുടെ പക്കൽ ഒരു ഇന്ത്യക്കാരന്റെ  കൈവശം വേണ്ട എല്ലാ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നുവെന്നു ഉദ്യോഗസ്ഥർ പറയുന്നു. എല്ലാം വ്യാജമായി നിർമിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്.  ഈദ് ഗുലിനെ കൊച്ചിയിൽ എത്തിച്ച ബന്ധു എന്നു പറയുന്നയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടക്കുന്നു.  

ഈദ് ഗുലിന്റെ പിതാവ് അഫ്ഗാൻ സ്വദേശിനും മാതാവ് അസം സ്വദേശിനിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് കൊച്ചി കപ്പൽശാലയിലെത്തിയത്. ബന്ധുക്കളിലൊരാൾ ഒറ്റിയതാണ് ഈദ് ഗുലിനെ പിടികൂടുന്നതിലേക്ക് എത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊൽക്കത്തയിലേക്കു മുങ്ങുകയായിരുന്നു.  പിന്നീട് എറണാകുളം സൗത്ത് പൊലീസ് ഈദ്ഗുലിലെ പിടികൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

Tags: പാക്കിസ്ഥാന്‍cochin shipyardഐഎന്‍എസ് വിക്രാന്ത്ഈദ്ഗുല്‍ഈദ് ഗുൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.