Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ആയിഷയ്‌ക്കും കുഞ്ഞിനും നല്‍കണം; ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം, സുപ്രീംകോടതിയെ സമീപിച്ച് പിതാവ്

അഫ്ഗാനില്‍ ഐഎസിന്റെ പതനം ഉറപ്പിച്ചതോടെ യുഎസ് സൈന്യവും ഇവിടെ നിന്നും പൂര്‍ണ്ണമായും പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ താലിബാനും അഫ്ഗാനും തമ്മില്‍ യുദ്ധവും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 03:50 pm IST
in India

ന്യൂദല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയ്‌ക്കും അവരുടെ കിട്ടിക്കും ആനുകൂല്യം നല്‍കണം. ഇരുവരുടേയും ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോണിയ സെബാസ്റ്റിയന്‍ എന്ന ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ് ആയിഷയും 7 വയസ്സുള്ള ഇവരുടെ മകളും.  

ഐഎസില്‍ ചേരാനായി ആയിഷ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിയെ യുഎപിഎ നിയമ പ്രകാരം കേസെടുത്തിരുന്നു. 2017ല്‍ ഇന്റര്‍പോളും റെഡ്‌കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. അഫ്ഗാനില്‍ വെച്ച് ആയിഷയുടെ ഭര്‍ത്താവ് കൊല്ലപ്പെടുകയും തുടര്‍ന്ന് ഇവരും കുട്ടിയും സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.  

അഫ്ഗാനില്‍ ഐഎസിന്റെ പതനം ഉറപ്പിച്ചതോടെ യുഎസ് സൈന്യവും ഇവിടെ നിന്നും പൂര്‍ണ്ണമായും പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ താലിബാനും അഫ്ഗാനും തമ്മില്‍ യുദ്ധവും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ വിദേശ ഭീകരരെ തൂക്കിലേറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ മനുഷ്യത്വപരമായ നിലപാടില്‍ തന്റെ മകള്‍ക്കും പേരക്കുട്ടിക്കും ഇളവ് നല്‍കണമെന്നും സെബാസ്റ്റ്യന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.  

കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണയുണ്ടെന്നും തന്റെ മകള്‍ക്ക് വേണ്ടി ഇത് പ്രയോജനപ്പെടുത്തണമെന്നും സെബാസ്റ്റ്യന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.  

എഞ്ചിനീയറിങ് പഠനകാലത്ത് അബ്ദുള്‍ റാഷിദ് എന്ന യുവാവുമായി അടുപ്പത്തിലാവുകയും ഇസ്ലാമിലേക്ക് മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റാഷിദിനെ വിവാഹം കഴിച്ച ആയിഷ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി രാജ്യം വിട്ടു. 2016 മെയ് 31നായിരുന്നു ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍ ഇന്ത്യ വിട്ടത്.

2017ല്‍ എന്‍ എഎ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം കേരളത്തില്‍ നിന്നും 21 പേരടങ്ങുന്ന സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇറാനില്‍ നിന്നും കാല്‍നടയായാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചത്.ആയിഷ എന്ന സോണിയയെ കൂടാതെ മറിയം എന്ന മെറിന്‍ ജേക്കബ്, ഫാത്തിമ എന്ന നിമിഷ, റഫീല എന്നിവരും ജിഹാദിനായി ഇന്ത്യ വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ്. 

എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.

Tags: ISISഅഫ്ഗാനിസ്ഥാന്‍ഐഎസ്സുപ്രീംകോടതികേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.