Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാറിലെ പ്രതിജ്ഞാപത്ര സാക്ഷ്യപ്പെടുത്തല്‍ നിര്‍ത്തലാക്കി; അനുമതി വേണ്ടാത്ത മരങ്ങള്‍ കർഷകർക്ക് മുറിക്കാം, നടപടി ജന്മഭൂമി വാർത്തയെത്തുടർന്ന്

കര്‍ഷകര്‍ക്ക് അനുമതി കൂടാതെ മുറിക്കാനാകുന്ന 28 ഇനം മരങ്ങള്‍ മുറിച്ചുകൊണ്ട് പോകുന്നതിന് വനം വകുപ്പ് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു ഡിവിഷനിലെ വാക്കാലുള്ള ചട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 02:36 pm IST
in Idukki

ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷനില്‍ നിയമവിരുദ്ധമായി നിലവിലുണ്ടായിരുന്ന പ്രതിജ്ഞാ പത്രം സാക്ഷ്യപ്പെടുത്തുന്നത് നിര്‍ത്തലാക്കി. കഴിഞ്ഞ 19ന് ജന്മഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് മേലുദ്യോഗസ്ഥരുടെ ഈ നടപടി.  

വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ കീഴ് വഴക്കങ്ങള്‍ താഴെത്തട്ടിലെ ജീവനക്കാരെ ദ്രോഹിക്കുന്നതായി കാട്ടി സിപിഐ അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍(കെഎസ്എഫ്പിഎസ്ഒ) രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് ഡിഎഫ്ഒയും റേഞ്ച് ഓഫീസര്‍മാരും മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയത്.  

കര്‍ഷകര്‍ക്ക് അനുമതി കൂടാതെ മുറിക്കാനാകുന്ന 28 ഇനം മരങ്ങള്‍ മുറിച്ചുകൊണ്ട് പോകുന്നതിന് വനം വകുപ്പ് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു ഡിവിഷനിലെ വാക്കാലുള്ള ചട്ടം. വിവാദ മരമുറി ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായതോടെ 2005 മുതല്‍ ഡിവിഷനില്‍ നിലനിന്നിരുന്ന നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് കെഎസ്എഫ്പിഎസ്ഒ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പിന്നാലെ മൂന്നാര്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനം വകുപ്പ് അധികാരികള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

അനുമതി വേണ്ടാത്ത മരങ്ങള്‍ മുറിക്കുന്നതിന് സാക്ഷ്യപത്രം നല്‍കുന്നത് ഭാവിയില്‍ ജീവനക്കാരെ പ്രതികൂലമായി ബാധിക്കും എന്നും തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. റവന്യൂ സാക്ഷ്യപത്രം ഇല്ലാതെ ഒരു കര്‍ഷകന്റെ മരവും സാക്ഷ്യപ്പെടുത്താന്‍ സാധിക്കില്ല. കര്‍ഷകര്‍ എഴുതിക്കൊണ്ടുവരുന്ന പേപ്പറില്‍ ഒപ്പിടുന്നത് ഒരു നിയമത്തിലും ഇല്ലാത്തതാണ്. ജീവനക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം അലിംഖിത നിയമങ്ങള്‍ പിന്‍വലിച്ചത് ആശ്വാസമാണെന്ന് കെഎസ്എഫ്പിഎസ്ഒ ജില്ലാ സെക്രട്ടറിയും പറഞ്ഞു. 

അടിമാലി- ദേവികുളം റേഞ്ച് ഓഫീസര്‍മാരാണ് പ്രതിജ്ഞാപത്ര സാക്ഷ്യപ്പെടുത്തല്‍ നിര്‍ത്താന്‍ അനുമതി നല്‍കിയിയത്. വിവാദ ഉത്തരവിന്റെ മറവില്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള പോരിന്റെ ബാക്കി പത്രം കൂടിയാണ് ഈ തീരുമാനം. ഭാവിയില്‍ ഈ വിഷയത്തിലും പട്ടയ ഉടമക്കെതിരെ കേസെടുത്ത താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാകും ബലിയാടാകേണ്ടി വരികയെന്ന പരാതി വനംവകുപ്പിനുള്ളില്‍ ശക്തമാണ്.  

Tags: കര്‍ഷകര്‍treeForest Departmentമൂന്നാര്‍Wood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.