Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിസ്ഥാനത്ത് സര്‍ക്കാര്‍ വന്നപ്പോള്‍ നിയമസഭാ സമിതിയെ കുറ്റപ്പെടുത്തി സ്പീക്കര്‍ എം ബി രാജേഷ്

പ്രതി സ്ഥാനത്തു സര്‍ക്കാര്‍ വന്നപ്പോള്‍ കുഴപ്പം സഭാ സമിതികളുടെ മേല്‍ കെട്ടി വെയ്‌ക്കാനാണ് സ്വീക്കര്‍ എം ബി രാജേഷ് തയ്യാറായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 09:58 pm IST
in Kerala

തിരുവനന്തപുരം; നിയമസഭയുടെ മിനിയേച്ചര്‍  ആണ് നിയമ സഭാ സമതി. ചീഫ് സെക്രട്ടറി മുതല്‍ ആരെയും വിളിച്ചു വരുത്തി വിസ്തരിക്കാന്‍ പോലും അധികാരമുള്ള സമിതി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അംഗങ്ങളായ സമിതി സമയബന്ധിതമായി കൂടുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും വേണം. എന്നാല്‍  ലഭിക്കേണ്ട അംഗീകാരം നിയമസഭാ സമിതികള്‍ക്ക്  വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ലഭിക്കുന്നില്ല.സമിതി റിപ്പോര്‍ട്ടുകളിന്മേല്‍ ഉന്നയിക്കുന്ന ശിപാര്‍ശകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുകയോ അതിന്മേലുള്ള നടപടി സ്റ്റേറ്റ്‌മെന്റുകള്‍ യഥാസമയം ലഭ്യമാക്കുകയോ  ചെയ്യുന്നില്ല.അതുമൂലം ഏറെ പഴക്കം ചെന്ന ഒട്ടേറെ ഫയലുകള്‍ തീര്‍പ്പാകാതെ  കെട്ടിക്കിടക്കുന്നു. എന്നത്  നിയമസഭയോടുതന്നെയുള്ള അവഹേളനമാണ്. ഇന്ന്
നിയമസഭയില്‍ ക്രമ പ്രശ്‌നമായി പ്രതിപക്ഷം വിഷയം ശ്രദ്ധയില്‍ പെടുത്തി., സമിതികള്‍ക്ക് ലഭിക്കുന്ന പരാതികളിന്മേലുള്ള റിപ്പോര്‍ട്ടുകള്‍  യഥാസമയം ലഭ്യമാകുന്ന അവസ്ഥയ്‌ക്ക് മാറ്റം ഉണ്ടാകാന്‍ വ്യക്തമായ റൂളിംഗ് ചെയറില്‍നിന്നും ഉണ്ടാകണമെന്നായിരുന്നു ആവശ്യം.  എന്നാല്‍, സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടതില്‍ പ്രഥമ ചുമതലക്കാരനായ സ്വീക്കര്‍ പക്ഷേ മറുപക്ഷം പിടിക്കുകയായിരുന്നു.  പ്രതി സ്ഥാനത്തു സര്‍ക്കാര്‍ വന്നപ്പോള്‍ കുഴപ്പം സഭാ സമിതികളുടെ മേല്‍ കെട്ടി വെയ്‌ക്കാനാണ്  സ്വീക്കര്‍ എം ബി രാജേഷ് തയ്യാറായത്.
നിയമസഭയുടെ ചെറുരൂപം എന്ന നിലയില്‍ സഭയ്‌ക്കുള്ള ഒട്ടുമിക്ക അധികാരാവകാശങ്ങളും സമിതിക്കും ഉണ്ടെങ്കിലും  മിക്ക സമിതികളും തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരാവകാശങ്ങള്‍ വേണ്ടവിധം വിനിയോഗിക്കാറില്ലന്ന കുറ്റപ്പെടുത്തലാണ് സ്വീക്കര്‍ നടത്തിയത്. ‘സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി മനഃപൂര്‍വ്വം സഹകരിക്കാതിരിക്കുന്ന ഗവണ്മെന്റ് സെക്രട്ടറിമാര്‍ക്കെതിരെ അവകാശലംഘനത്തിന്റെ പേരില്‍ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യാനും സമിതികള്‍ക്ക് അധികാരമുണ്ട്. ജനപ്രതിനിധി സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമിതികള്‍ക്ക് ചട്ടപ്രകാരം തന്നെ ലഭ്യമായിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ യഥാവിധി വിനിയോഗിക്കപ്പെടാതെ പോകുന്നതു മൂലമുള്ള ഒരു അവസ്ഥയെക്കുറിച്ചാണ് നാം വീണ്ടും വീണ്ടും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു’ എന്ന നിരീക്ഷണമാണ് സ്പീക്കര്‍
നടത്തിയത്.
തികച്ചും സാങ്കേതികവും യുക്തിരഹിതവുമായ കാരണങ്ങളുടെ പേരില്‍ സമിതി  പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടും പ്രായോഗിക സമീപനത്തോടും കൂടി കാര്യങ്ങളെ സമീപിക്കുവാന്‍ എല്ലാ സമിതി അധ്യക്ഷന്മാരും സമിതി അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകുന്നപക്ഷം   എല്ലാ സമിതികളുടെയും കുടിശ്ശിക ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു
 

Tags: സ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് മുഖ്യമന്ത്രി

India

ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി

Kerala

മിത്ത്: സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; പ്രതിഷേധത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്‌

Pathanamthitta

ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം

Article

നപുംസക വിശ്വാസി

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.