Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഇറാനിലെ തീവ്രവാദ സംഘടനയിലെ അംഗം; ഒളിമ്പിക് സമിതിയുടെ മേല്‍ അന്വേഷണത്തിന് സമ്മര്‍ദ്ദമേറുന്നു

ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഫൊറുഗി ഇറാനിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗമാണെന്ന് ആരോപണം. ജവാദിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ച ശേഷമായിരുന്നു കൊറിയയില്‍ നിന്നുള്ള ഒരു ഷൂട്ടര്‍ ആരോപണം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 05:47 pm IST
in Sports

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഫൊറുഗി ഇറാനിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗമാണെന്ന് ആരോപണം. ജവാദിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ച ശേഷമായിരുന്നു കൊറിയയില്‍ നിന്നുള്ള ഒരു ഷൂട്ടര്‍ ആരോപണം ഉന്നയിച്ചത്.

10 മീറ്റര്‍ പിസ്റ്റളില്‍ ശനിയാഴ്ചയായിരുന്നു ജവാദ് ഫൊറൂഗി വിജയിച്ചത്. ഇദ്ദേഹം ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ അംഗമാണ്. അമേരിക്ക  തീവ്രവാദിസംഘടനകളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ്. ഇദ്ദേഹം സ്വര്‍ണ്ണമെഡല്‍ നേടിയതിന് പിന്നാലെ പോഡിയത്തില്‍വച്ച് മിലിട്ടറി സല്യൂട്ട് അടിച്ചതും ഏറെ വിമര്‍ശനം വിളിച്ച് വരുത്തിയിരുന്നു.  

ഈ വര്‍ഷം നടന്ന ഷൂട്ടിംഗ് ലോകകപ്പിലും ഇതേയിനത്തില്‍ ജവാദ് സ്വര്‍ണ്ണം നേടിയിരുന്നു. നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനാണ് 41 കാരനായ ജവാദ്. കൊറിയന്‍ താരമായ ജിന്‍ ജോങ് ഓഹ് ആണ് ജവാദിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ഇഞ്ചിയോണ്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ്: ഒളിംപിക്‌സില്‍ ഒരു ഭീകരവാദിക്ക് എങ്ങിനെയാണ് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുക? ഏറ്റവും വലിയ വിഡ്ഡിത്തമല്ലേ അത്? – ജീന്‍ ചോദിച്ചു.

ഇറാനിയന്‍ താരത്തിന്റെ സുവര്‍ണ്ണ നേട്ടത്തിനു പിന്നാലെ ഇറാനില്‍ നിന്നുള്ള  മനുഷ്യാവകാശപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭീകരവാദസംഘടനയില്‍ അംഗമായ ജവാദ് ഫൊറുഗിക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചത് രാജ്യാന്തരഒളിമ്പിക് കമ്മിറ്റിയുടെ യശ്ശസ്സിനു മങ്ങലേല്‍പ്പിക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു.

ഇദ്ദേഹത്തിന് മത്സരിക്കാന്‍ അനുവാദം ലഭിച്ചതെങ്ങിനെയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മെഡല്‍ നല്‍കാവൂ എന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന, ആയുധങ്ങള്‍ നല്‍കുന്ന സംഘടനായായാണ് യുഎസ് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെ കാണുന്നത്. ഇറാനില്‍ ഇസ്ലാമിക മൗലികവാദത്തിന് എതിരായ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സാണ്.

Tags: തീവ്രവാദി സംഘടനജവാദ് ഫൊറുഗിഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്കുറ്റാരോപിതന്‍goldiranഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

World

ഇറാനെതിരെ രാത്രിയിൽ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വിക്ഷേപിച്ചത് 49 മിസൈലുകൾ

World

ആഗോള അശാന്തി ശക്തം: അമേരിക്കയുടെ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

ഫാത്തിമ തെഹ്ളിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണോ എന്ന് സംശയമുണ്ടെന്ന ഫക്രൂദ്ദീന്‍ അലിയുടെ പ്രസ്താവന ശരിയെന്ന് തെളിഞ്ഞു?

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.