Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാര്‍ത്തവീര്യാര്‍ജുനനും പരശുരാമനും

മാഹിഷ്മതിയിലെ രാജാവായിരുന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍. ഹേഹയന്മാരെന്ന് ഈ വംശം അറിയപ്പെട്ടു. അത്രി മുനിയുടെ പ്രസാദത്താല്‍ ബലവത്തായ ആയിരം കൈകളുടെ ഉടമയായി കാര്‍ത്തവീര്യാര്‍ജ്ജുനന്‍. രാവണനെ പിടിച്ചുകെട്ടി ജയിലിലിടാന്‍ കരുത്തനായിരുന്നു ഈ ഹേഹയ രാജാവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

മാഹിഷ്മതിയിലെ രാജാവായിരുന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍. ഹേഹയന്മാരെന്ന് ഈ വംശം അറിയപ്പെട്ടു. അത്രി മുനിയുടെ പ്രസാദത്താല്‍ ബലവത്തായ ആയിരം കൈകളുടെ ഉടമയായി കാര്‍ത്തവീര്യാര്‍ജ്ജുനന്‍. രാവണനെ പിടിച്ചുകെട്ടി ജയിലിലിടാന്‍ കരുത്തനായിരുന്നു ഈ ഹേഹയ രാജാവ്.

ഭാര്‍ഗ്ഗവകുല ബ്രാഹ്മണരുമായി ഹേഹയന്മാര്‍ക്ക് പണ്ടുമുതലേ കുടിപ്പകയുണ്ടായിരുന്നു. അതിനാല്‍ ജമദഗ്നിമുനിയുടെ കാമധേനു എന്ന പശുവിനെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മോഷ്ടിച്ചു. ക്രുദ്ധനായ പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ വെണ്‍മഴുകൊണ്ടു വെട്ടിക്കൊന്നു. ഇതു ഭാര്‍ഗ്ഗവന്മാരും ഹേഹയന്മാരുമായുണ്ടായിരുന്ന കുടിപ്പകയ്‌ക്ക് ആക്കം കൂട്ടി.

രാജാവിനെ കൊല്ലുന്നത് ബ്രഹ്മഹത്യാപാപത്തേക്കാള്‍ കടുത്തതാണെന്നു ജമദഗ്നി പരശുരാമനെ ഓര്‍മിപ്പിച്ചു. അതിനാല്‍ പാപപരിഹാരാര്‍ത്ഥം ഒരു വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടനത്തിനു പോയി പരശുരാമന്‍. അതു കഴിഞ്ഞ് പിതാവിനടുക്കല്‍ തിരിച്ചെത്തി.

പരശുരാമന്റെ മാതാവായിരുന്നു രേണുക. ഒരിക്കല്‍ നദിയില്‍ നിന്നു വെള്ളമെടുക്കാന്‍ പോയ രേണുക ഒരു ഗന്ധര്‍വ്വന്റെ വലയില്‍ പെട്ടു. ജലവുമായി തിരിച്ചുവരാന്‍ വൈകിയതില്‍ ജമദഗ്നി കുപിതനായി. ജമദഗ്നി പുത്രന്മാരെ വിളിച്ച് മാതൃഹത്യക്കു കല്‍പ്പിച്ചു. എന്നാല്‍ പരശുരാമനൊഴികെ മറ്റാരും അതിനു തയ്യാറായില്ല. പരശുരാമന്‍ പിതൃരാജ്ഞ നടത്തി പിതൃപ്രീതി നേടി. എന്തു വരം വേണമെന്ന് പിതാവു ചോദിച്ചു. പരശുരാമന്‍ പറഞ്ഞു.

‘മാതാവിനെ പുനര്‍ജീവിപ്പിക്കണം. അമ്മയ്‌ക്ക് ഈ സംഭവം ഓര്‍മയിലുണ്ടാകരുത്.’

ജമദഗ്നി പരശുരാമന്റെ ആഗ്രഹം നിറവേറ്റി. ഹേഹയന്മാര്‍ക്ക് ഭാര്‍ഗവന്മാരോടുള്ള കുടിപ്പക ദിവസം ചെല്ലുന്തോറും കൂടി വന്നു. ഒരു ദിവസം കാര്‍ത്തവീര്യ പുത്രന്മാര്‍ ജമദഗ്നിയുടെ ആശ്രമത്തിലെത്തി. പരശുരാമന്‍ അവിടെയില്ലായിരുന്നു. ധ്യാനത്തിലിരിക്കുന്ന മുനിയെ കണ്ട് അര്‍ജ്ജുന പുത്രന്മാര്‍ പക പോക്കി. ജമദഗ്നിയെ കഴുത്തറുത്തു കൊന്നു.

രാമന്‍ തിരിച്ചെത്തിയപ്പോള്‍ സംഭവമറിഞ്ഞു കോപാക്രാന്തനായി. വെണ്‍മഴുകയ്യിലെടുത്തു ഹേഹയന്മാരുടെ രാജ്യത്തിലേക്കു കുതിച്ചു. അര്‍ജ്ജുന പുത്രന്മാര്‍ ഒന്നുപോലും അവശേഷിക്കാത്ത തരത്തില്‍ ഓരോരുത്തരേയും വകവരുത്തി അവരുടെ തലകള്‍ മുറിച്ചെടുത്ത് മാലയാക്കി കഴുത്തിലിട്ടു! എന്നിട്ടും പക തീരാതെ 21 പ്രാവശ്യം ക്ഷത്രിയകുല നാശം നടത്തി. ക്ഷത്രിയ രക്തംകൊണ്ട് വസന്ത പഞ്ചകം എന്ന ഹ്രദം നിറഞ്ഞു.

ശ്രീരാമനുമായി സന്ധിക്കുന്നതുവരെ പരശുരാമന്‍ ക്ഷത്രിയകുലാന്തകനായി നടന്നു. രാമനെ കണ്ടതോടെ എല്ലാ ക്ഷത്രിയ വിദ്വേഷവും ഉപേക്ഷിച്ച് ഹിമാലയത്തില്‍ തപസ്സിനു പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു
Kerala

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

പുതിയ വാര്‍ത്തകള്‍

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.