Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ ബീന സതീഷിനെ പിണറായി സര്‍ക്കാര്‍ വേട്ടയാടി

പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:07 pm IST
in Kerala

തിരുവനന്തപുരം: പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.  

എറണാകുളം എസിഎംജെ കോടതിയിലാണ് ഈ കേസ് തള്ളാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. ഈ കേസ് 2020 സപ്തംബറില്‍ വഞ്ചിയൂര്‍ സിജെഎമ്മിലേക്ക് മാറ്റി. ഈ സമയത്താണ് പ്രോസിക്യൂട്ടറായ ബീനാ സതീഷിന് കേസിന്റെ ചുമതല വരുന്നത്. എന്നാല്‍ ബീന സതീഷ് സര്‍ക്കാരിനെ പിന്തുണച്ചില്ല. വഞ്ചിയൂര്‍ കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളുകയും ചെയ്തു. ഈ കേസില്‍ വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീംകോടതി വരെ പുറപ്പെടുവിച്ച വിധികള്‍ തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് ബീന പറയുന്നു.  

ഈ കേസില്‍ പാര്‍ട്ടി നിലപാടിന് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ പിന്നീട് ബീനാ സതീഷ് നേരിട്ടത് ക്രൂരമായ വേട്ടയാടലുകളാണ്. ബീനയെ 2020 ഒക്ടോബറോടെ ആലപ്പുഴയ്‌ക്ക് സ്ഥലം മാറ്റി. ശൗചാലയം പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലുമില്ലാതെ മാറ്റിയത്.  

സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. കടുത്ത മാനസിക സംഘര്‍ഷത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ചികിത്സ തേടേണ്ട സ്ഥിതി വരെയുണ്ടായെന്നും അവര്‍ പറയുന്നു.  പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ നിയമപ്രകാരമുള്ള അവകാശവും ഉത്തരവാദിത്വവുമാണ് നിര്‍വ്വഹിച്ചതെന്നും ബീന സതീഷ് പറയുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍മാരെ പിന്തുണയ്‌ക്കാറുള്ള ഡയറക്ടര്‍ ജനറല്‍ പോലും സഹായിച്ചില്ല.  

‘ഏതു സർക്കാർ ആയാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അത്‌ തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണം. അതു മാത്രമാണ് ഞാൻ ചെയ്തത്.’, ബീന സതീഷ് പറയുന്നു.  എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തു വരുമെന്നതാണ് ഇപ്പോള്‍ സംഭവിച്ചത്.  ഇപ്പോൾ തന്റെ നിലപാട് ശരിയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാണിക്കുമ്പോൾ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും ബീന സതീഷ് പറയുന്നു.

Tags: Pinarayi Vijayanസുപ്രീംകോടതികേസ്എല്‍ഡിഎഫ്‌നിയമസഭാ കയ്യാങ്കളിനിയമസഭാ കയ്യാങ്കളിക്കേസ്പ്രോസിക്യൂട്ടര്‍ ബീന സതീഷ്വഞ്ചിയൂര്‍ കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പുതിയ വാര്‍ത്തകള്‍

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.