Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഎ റഹിമിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി; പോലീസ് നിഷ്‌ക്രിയം

ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 07:25 pm IST
inKerala

മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ വീണ്ടും ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്‌ത്തി. കൈകാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ മലയിന്‍കീഴ് അയണിയോട് മേലേവീട്ടില്‍ (ജയാഭവന്‍) വിവേക് (27) നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ നാലിന് വിളവൂര്‍ക്കല്‍ പാറപ്പൊറ്റയില്‍ വച്ചാണ് ആക്രമണം നടന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായ വിവേക് ഓട്ടത്തിനായി വണ്ടി എടുക്കാന്‍ പോകവെ റോഡരികില്‍ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വടിവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വിവേകിന്റെ വലതുകൈയുടെ പെരുവിരല്‍ അറ്റുവീണു. ഇരുകൈകളിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. ഗുരുതര പരിക്കേറ്റ വിവേകിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. വിഷ്ണു ആര്‍എസ്എസ് വിളവൂര്‍ക്കല്‍ മണ്ഡല്‍ കാര്യവാഹാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് രാത്രി വിളവൂര്‍ക്കലില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഗര്‍ഭിണിയടക്കം ഏഴുപേര്‍ക്ക് അന്ന് മര്‍ദ്ദനമേറ്റു. രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. അന്നും അക്രമികള്‍ വിഷ്ണുവിനെ വകവരുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിഷ്ണുവിന്റെ ജീവനെടുക്കുമെന്ന് ആക്രാശിച്ചാണ് അന്ന് അക്രമികള്‍ മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിളവൂര്‍ക്കല്‍ പെരുകാവ് മേഖലയില്‍ നടന്ന വാക്കുതര്‍ക്കങ്ങളാണ് പിന്നിട് ആക്രമണത്തില്‍ കലാശിച്ചത്.  

സംഭവത്തിന് ശേഷം മലയിന്‍കീഴ് പോലീസ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇരു കക്ഷികളും ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കില്ലെന്ന ധാരണണയിലാണ് പിരിഞ്ഞത്. എന്നാല്‍ ധാരണയുണ്ടാക്കി മൂന്നുമാസം പിന്നിട്ടപ്പോഴേക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വടിവാള്‍ കൈയിലെടുക്കുകയായിരുന്നു.

ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരം: ബിജെപി  

വിളവൂര്‍ക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരേയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരമെന്ന് ബിജെപി ജില്ലാ മേഖലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകിനെ വെട്ടിവീഴ്‌ത്തുന്നതിന്റെ തലേന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അഡ്വ.എ.എ റഹീം വിളവൂര്‍ക്കലില്‍ ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനകള്‍ തലേന്ന് നടന്നതായി സംശയിക്കുന്നു. ഭരണകക്ഷി നേതാക്കളെ പ്രീതിപ്പെടുത്താന്‍ കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് ഇത്തരം കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രക്തം വീഴ്‌ത്തിയുള്ള രാഷ്‌ട്രീയം അവസാനിപ്പിക്കില്ലെന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി വിളവൂര്‍ക്കലിനെ പാര്‍ട്ടി ഗ്രാമമാക്കാന്‍ ആരും മോഹിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ആര്‍എസ്എസ്തിരുവനന്തപുരംbjpഡിവൈഎഫ്ഐഎ.എ. റഹീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.