Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭയാര്‍ഥികള്‍ക്ക് ആശ്വാസം

അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്‍കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.

എസ്.കെbyഎസ്.കെ
Jul 28, 2021, 05:00 am IST
inSamskriti

അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്‍കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.  

രാവണനെ പിരിഞ്ഞ് ശ്രീരാമസന്നിധിയിലെത്തുന്ന വിഭീഷണനെ സ്വീകരിക്കാന്‍ സുഗ്രീവനടക്കമുള്ളവര്‍ സമ്മതിക്കുന്നില്ല.

”അന്നേരമുത്ഥായ വന്ദിച്ചു മാരുതി

ചൊന്നാന്‍ വിഭീഷണനുത്തമനെത്രയും

വന്നു ശരണം ഗമിച്ചവന്‍ തന്നെ നാം

നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം”

വിഭീഷണന് അഭയം കൊടുക്കുക തന്നെയാണ് വേണ്ടതെന്ന് തികഞ്ഞ വിവേകത്തോടെ ഹനുമാന്‍ സമര്‍ഥിക്കുന്നുണ്ട്. ശ്രീരാമന്‍ നിറഞ്ഞ മനസ്സോടെ വിഭീഷണന് അഭയം നല്‍കുകയും ചെയ്യുന്നു.  

”എന്നെശ്ശരണമെന്നോര്‍ത്തിങ്ങു വന്നവ

നെന്നുമഭയം കൊടുക്കുമതേയുള്ളൂ”    

എന്നാണ് അപ്പോള്‍ ശ്രീരാമന്‍ പറയുന്നത്.

മുനിയാകുന്നതിനു മുന്‍പ് വാല്മീകി, വനത്തിലെ ചോരനായിരുന്നു. സപ്തമുനിമാരുടെ അര്‍ഥവത്തായ ചോദ്യത്തെ തുടര്‍ന്ന് ചിന്താവിവശനായ അയാള്‍ ആശ്രയം തേടി വന്നപ്പോള്‍ അവരും പറയുന്നുണ്ട്:

”രക്ഷരക്ഷേതി ശരണം ഗമിച്ചവന്‍

രക്ഷണീയന്‍ പ്രയത്‌നേന ദുഷ്‌ടോപിവാ”  

അഭയംതേടി വരുന്നവര്‍ ദുഷ്ടരാണെങ്കില്‍പ്പോലും കൈവെടിയരുതെന്ന അവരുടെ നിശ്ചയമാണ് ആ വനചോരന്‍ വാല്മീകിയായിത്തീരാന്‍ കാരണം.

തേടിയെത്തുന്നയാള്‍ക്ക് സമ്പൂര്‍ണ അഭയം നല്‍കാന്‍ എപ്പോഴും എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. ആപത്ഘട്ടങ്ങളില്‍ ചെയ്തു കൊടുക്കുന്ന ചെറിയ സഹായം പോലും അഭയദാനമാണ്.

രാമായണത്തിലെ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ നല്‍കുന്ന സന്ദേശം ഇന്നും പ്രസക്തമാണ്. എല്ലാ നിലയ്‌ക്കും വികസനത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിയിരിക്കുന്ന ആധുനിക ലോകത്തും അഭയാര്‍ഥികള്‍ പെരുകുന്നു. പലരാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്നവര്‍ ഒട്ടേറെയുണ്ട്. ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ കാരണം കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരാണിവര്‍. അഭയംതേടി ഇവര്‍ക്ക് രാജ്യം തോറും അലയേണ്ടി വരുന്നു. പലരും ഈ പലായനത്തിനിടയില്‍ മരിച്ചു വീഴുന്നു. അതി സമ്പന്നരാജ്യങ്ങള്‍ പോലും അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നു. ശ്രീരാമനിലും സപ്തര്‍ഷികളിലും കണ്ട കാരുണ്യത്തിന്റെ നേരിയൊരംശം പോലും ഇന്നത്തെ പല ഭരണാധികാരികളിലും കാണുന്നില്ല.  

മൂന്നു വര്‍ഷം മുമ്പ് കേരളത്തിലുണ്ടായ പ്രളയത്തിന്റെ ദിനങ്ങള്‍ അഭയദാനത്തിന്റെ പ്രാധാന്യം നമ്മെ അനുഭവിപ്പിക്കുകയുണ്ടായി. സംസാര സാഗരത്തിന്റെ പ്രതിരൂപം പലരും നേരില്‍കണ്ടു. ആരും അഭയാര്‍ഥിയായിത്തീരാമെന്ന് ഓര്‍മിപ്പിച്ച നാളുകള്‍.  

അന്യരുടെ ദുരിതങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായ മനസ്ഥിതി വളര്‍ത്താനും രാായണത്തിലെ അഭയസങ്കല്‍പം എല്ലാവര്‍ക്കും പ്രേരകമാകട്ടെ.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

പുതിയ വാര്‍ത്തകള്‍

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.