Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗദാസനെന്ന കല്മാഷപാദന്‍

ഭഗീരഥന്റെ വംശപരമ്പരയില്‍ സുദാസനെന്നൊരു രാജാവുണ്ടായിരുന്നു. സുദാസന്റെ പുത്രനാണ് സൗദാസന്‍. മദയന്തിയായിരുന്നു സൗദാസന്റെ ധര്‍മപത്‌നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

ഭഗീരഥന്റെ വംശപരമ്പരയില്‍ സുദാസനെന്നൊരു രാജാവുണ്ടായിരുന്നു. സുദാസന്റെ പുത്രനാണ് സൗദാസന്‍. മദയന്തിയായിരുന്നു സൗദാസന്റെ ധര്‍മപത്‌നി.

സൗദാസന്‍ നായാട്ടിനിടയ്‌ക്ക് ഒരു ദുഷ്ടരാക്ഷസനെ നിഗ്രഹിച്ചു. ആ രാക്ഷസന്റെ സഹോദരന് സൗദാസനോടു ശത്രുത തോന്നി. പക തീര്‍ക്കാന്‍ അവസരം നോക്കി രാക്ഷസനിരുന്നു.

അക്കാലത്ത് ഒരു ദിവസം വസിഷ്ഠ മഹര്‍ഷി സൗദാസന്റെ കൊട്ടാരത്തിലെത്തി വസിഷ്ഠനെ സൗദാസന്‍ അതിഥിയായി ആദരിച്ചു. ആഹാരത്തിനു മുന്‍പ് കുളിക്കാനായി വസിഷ്ഠന്‍ നദിക്കരയിലേക്കു പോയി. ആ തക്കം നോക്കി രാക്ഷസന്‍ വസിഷ്ഠമുനിയുടെ വേഷത്തില്‍ കൊട്ടാരത്തിലെത്തി. കുളി കഴിയാതെ തിരിച്ചുവന്ന മുനിയെ കണ്ടു സൗദാസന്‍ ചോദിച്ചു. ‘എന്തേ ഇത്ര വേഗം തിരിച്ചുവന്നത്?’

വസിഷ്ഠരൂപിയായ രാക്ഷസന്‍ പറഞ്ഞു.

‘വളരെ നാളായി മാംസഭക്ഷണം കഴിച്ചിട്ട് ഇന്ന് ഭക്ഷണത്തിനു മാംസം വേണം’

വസിഷ്ഠന്‍ പറഞ്ഞ കാര്യം സൗദാസന്‍ മദയന്തിയോടു പറഞ്ഞു. മദയന്തി അതു പാചകക്കാരനോടും പറഞ്ഞു. അന്നേരത്തേക്ക് പാചകക്കാരന്റെ വേഷത്തില്‍ രാക്ഷസനും അടുക്കളയില്‍ കയറിപ്പറ്റിയിരുന്നു.

കുളി കഴിഞ്ഞുവന്ന വസിഷ്ഠനു ആഹാരം വിളമ്പി. ആഹാരത്തില്‍ മനുഷ്യമാംസം കണ്ട വസിഷ്ഠന്‍ രോഷാകുലനായി.

എനിക്കു മനുഷ്യമാംസം വിളമ്പിയ നീ എന്നെ അപമാനിച്ചു. നീ നരഭോജിയായ രാക്ഷസനാവട്ടെ!  

ശാപം കേട്ട സൗദാസന്‍ പരിഭ്രമിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മഹര്‍ഷി ആവശ്യപ്പെട്ടപ്രകാരം പ്രവര്‍ത്തിച്ചുവെന്നു മാത്രം. സൗദാസനും മഹര്‍ഷിയെ ശപിക്കാനൊരുങ്ങി. നിരപരാധിയായ തന്നെ ശപിച്ചത് അന്യായമാണ്. സൗദാസന്റെ പത്‌നി മദയന്തി സൗദാസന്റെ കയ്യില്‍ പിടിച്ചു പറഞ്ഞു. എന്തായാലും ഗുരുതുല്യനായ വസിഷ്ഠനെ ശപിക്കുന്നത് ഉചിതമല്ല. അപരാധം പൊറുത്താലും ധര്‍മപത്‌നിയുടെ വാക്കുകള്‍ കെട്ട സൗദാസന്‍ ശപിക്കാന്‍ വേണ്ടി കയ്യിലെടുത്ത ജലം എന്തു ചെയ്യണമെന്ന് ഒരു നിമിഷം ചിന്തിച്ചു. ആ ജലം വീണേടം നശിക്കും. താന്‍ കാരണം ലോകരാരും കഷ്ടപ്പെടരുത്. വെള്ളം സ്വന്തം കാലിലൊഴിച്ചു. കാല്‍ കരിമ്പാറപോലെയായി കല്‍മാഷപാദനെന്ന പേരും കിട്ടി. പത്‌നിയുടെ ധര്‍മോപദേശം സ്വീകരിച്ചതിനാല്‍ മിത്രാസഹന്‍ എന്നും പേര്‍ വന്നു.

ശാപം പൊഴിച്ചശേഷം വസിഷ്ഠനും ശാന്തമായി ചിന്തിച്ചു. സംഭവങ്ങള്‍ സ്മൃതിയില്‍ തെളിഞ്ഞുവന്നു. സൗദാസന്റെ നിരപരാധിത്വം ബോധ്യമായി. അതിനാല്‍ 12 കൊല്ലം ശാപം അനുഭവിച്ചാല്‍ മതിയെന്ന് ശാപമോക്ഷവും കൊടുത്തു.

രാക്ഷസ ജീവിതകാലത്ത് ദമ്പതിമാരായ ബ്രാഹ്മണരില്‍  ഭര്‍ത്താവിനെ കല്മാഷപാദന്‍ കൊന്നുതിന്നു. അദ്ദേഹത്തിന്റെ പത്‌നി, തന്റെ ഭര്‍ത്താവിനെ കൊന്ന് ഞങ്ങളുടെ ദാമ്പത്യജീവിതം മുടക്കിയ നീയും ദാമ്പത്യസുഖം അനുഭവിക്കാതെ പോട്ടെ എന്ന ശാപവാക്കും സൗദാസന്നു നേരെ ചൊരിഞ്ഞു. വസിഷ്ഠ ശാപശേഷവും മദയന്തിക്ക് ഗര്‍ഭിണിയാകാന്‍ ഭാഗ്യം കിട്ടിയില്ല. ബ്രാഹ്മണിയുടെ ശാപമായിരുന്നു കാരണം. സൗദാസന്റെ ആവശ്യപ്രകാരം വസിഷ്ഠ മഹര്‍ഷി മദയന്തിയില്‍ പുത്രോല്‍പ്പാദനം നടത്തി. ഏഴുവര്‍ഷം ഗര്‍ഭം ധരിച്ചിട്ടും മദയന്തി പ്രസവിച്ചില്ല. അതിനാല്‍ വസിഷ്ഠന്‍ ഒരു ശിലാഖണ്ഡമെടുത്ത് മദയന്തിയുടെ ഉദരത്തില്‍  അമര്‍ത്തി. അതിനാല്‍ ജനിച്ച പുത്രന് അശ്മകന്‍ എന്ന പേരു വന്നു. അവരുടെ വംശപരമ്പരയിലാണ് ഖട്വാംഗന്‍ ജനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.