Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരംമുറി ഉത്തരവ്: ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മില്‍ പോര്; പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാപത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വനം വകുപ്പ് അനുമതിയില്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് മൂന്നാര്‍ ഡിവിഷനിലെ എഴുതപ്പെടാത്ത നിയമം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 02:21 pm IST
in Kerala

ഇടുക്കി: വിവാദ മരംമുറി ഉത്തരവിന് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള പോര് മുറുകുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ നയങ്ങള്‍ താഴെത്തട്ടിലെ ജീവനക്കാരെ ദ്രോഹിക്കുന്നതാണന്ന് ആരോപിച്ച് സിപിഐ അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെഎസ്എഫ്പിഎസ്ഒ) ആണ് രംഗത്തെത്തിയിരിക്കുന്നത്.

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാപത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വനം വകുപ്പ് അനുമതിയില്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് മൂന്നാര്‍ ഡിവിഷനിലെ എഴുതപ്പെടാത്ത നിയമം. റവന്യൂ ഉദ്യോഗസ്ഥരാണ് ഒരു പട്ടയസ്ഥലത്തിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തേണ്ടത്. കര്‍ഷകര്‍ കൊണ്ടുവരുന്ന വെള്ളപ്പേപ്പറില്‍ സ്ഥലത്തിന്റെയും മരങ്ങളുടെയും സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ബീറ്റ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മാന്ത്രികവിദ്യ ഒന്നും ഇല്ല. ഇത്തരത്തില്‍ രേഖപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് മുഴുവന്‍ മരം മുറിയുടെയും ഉത്തരവാദിത്തം കീഴ്ജീവനക്കാരില്‍ കെട്ടിവയ്‌ക്കാനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കര്‍ഷകര്‍ക്ക് മുറിക്കാന്‍ സ്വാതന്ത്ര്യമുള്ള മരങ്ങള്‍ മുറിച്ച് കൊണ്ടുപോകുന്നതിന് കേരളത്തില്‍ ഒരിടത്തും അനുമതി ആവശ്യമില്ല. കോട്ടയം ഡിവിഷനിലെ സിഎച്ച്ആര്‍ ഉള്‍പ്പെടുന്ന കുമളി, അയ്യപ്പന്‍കോവില്‍ റേഞ്ചുകളില്‍ ഒന്നും ഇങ്ങനെ ഒരു നിര്‍ദേശവുമില്ല. പ്ലാവ്, ആഞ്ഞിലി, യൂക്കാലി, റബ്ബര്‍ തുടങ്ങിയ 28 ഇനം മരങ്ങള്‍ക്ക് കര്‍ഷകര്‍ സ്വയം തയാറാക്കുന്ന പ്രതിജ്ഞാപത്രം വാഹനത്തില്‍ കരുതിയാല്‍ മതി. എന്നാല്‍, മൂന്നാര്‍ ഡിവിഷനിലെ ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നിന്ന് കര്‍ഷകര്‍ തയാറാക്കുന്ന പ്രതിജ്ഞാപത്രവും സ്ഥലവും പരിശോധിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് അലിഖിത നിയമം, ഇത് അംഗീകരിക്കാനാവില്ല. റേഞ്ച് ഓഫീസര്‍മാര്‍ നല്‍കുന്ന പാസുകളില്‍ മാത്രമേ പരിശോധിച്ച് ഉറപ്പുവരുത്തി ഒപ്പിടേണ്ട ബാധ്യത സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്കുള്ളൂ. ഒരു നിയമത്തിലും നിലനില്‍ക്കാത്ത ഇത്തരം നടപടികള്‍ ജീവനക്കാരെ ബലിയാടാക്കാനേ ഉപകരിക്കൂയെന്നും സംഘടന ആരോപിച്ചു. വിഷയത്തില്‍ മൂന്നാര്‍ ഡിഎഫ്ഒയെ സമീപിക്കാന്‍ കെഎസ്എഫ്പിഎസ്ഒ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Tags: cpiകേരള സര്‍ക്കാര്‍Muttil Forest Looting Caseവനംകൊള്ളkeralaforകലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.