Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അക്രമം ആയുധമാക്കി മാറ്റിയ ശൈലി ബംഗാളില്‍ നടമാടുന്നു; പറഞ്ഞു കേട്ടതല്ല, നേരിട്ട് കണ്ടതാണ്; ബംഗാള്‍ കരയുന്നു: ഡോ. സിവി ആനന്ദബോസ്

ഞങ്ങള്‍ ആശുപത്രികളും സന്ദര്‍ശിച്ചു. കൂടെ വഴികാട്ടിയായി വന്ന ഒരു പ്രാദേശിക നേതാവ് ഉണ്ടായിരുന്നു. പറ്റേന്നു അദ്ദേഹം ഒരു വീഡിയോ അയച്ച് തന്നു. ഗുണ്ടകള്‍ അദ്ദേഹത്തിന്റെ വീട് അടിച്ച് തകര്‍ക്കുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:24 am IST
in Article

അക്രമം ആയുധമാക്കി മാറ്റിയ  ശൈലിയാണ് ഇന്ന് ബംഗാളില്‍ നടമാടുന്നത്. പറഞ്ഞു കേട്ടതല്ല . നേരിട്ട് കണ്ടതാണ്. ബംഗാള്‍ കലാപത്തിന്റെ  നെല്ലും  പതിരും തിരിച്ചറിയാന്‍ രണഭൂമിയേലക്ക് പോയ   അന്വേഷണ  സംഘത്തിന്റെ തലപ്പത്ത്  ലേഖകന്‍  ഉണ്ടായിരുന്നു. മൂന്നു പേരായിരുന്നു  സംഘത്തില്‍. കര്‍ണാടകത്തിന്റെ മുന്‍ ചീഫ് റസക്രട്ടറിയും ഝാര്‍ഖണ്ടലെ മുന്‍ വനിതാ ഡിജിപിയും.  പുത്തരിയില്‍ തന്നെ  കല്ലുകടിച്ചു  ഞങ്ങളുടെ സംഘം ബംഗാളില്‍ കാലുകുത്തുന്നതിനു അവിടത്തെ സര്‍ക്കാര്‍ വിലക്കി. രേഖാമൂലം . സഞ്ചാര സ്വാതന്ത്ര്യം  ഭരണഘടന അനിസാസിക്കുന്നുണ്ടല്ലോ . ഞങ്ങള്‍ വിലക്ക് ലംഘിച്ച് ബംഗാളില്‍ പ്രവേശിക്കാന്‍ തന്നെ തീരുമനിച്ചു. വിവരം ആഭ്യന്തരമന്ത്രി  അമിത്ഷായെ അറിയിച്ചു. രേഖാമൂലം തന്നെ  ബംഗാളിലെ കലാപഭൂമിയില്‍  എന്തൊക്കെ കണ്ടു. കാണേണ്ടാത്തതൊക്കെ കണ്ടു. കേള്‍ക്കേണ്ടാത്തതൊക്കെ കേട്ടു. നെഞ്ചത്തടിച്ച്‌കൊണ്ട്  കൊണ്ട് അമ്മമാര്‍ പറഞ്ഞു. അവരുടെ മുന്നിലിട്ട്  കാപാലികര്‍  പെണ്‍കുഞ്ഞുങ്ങളുടെ  മാനം കവര്‍ന്നു. അച്ഛന വെട്ടി. വീടിന് തീയിട്ടു . കടകള്‍  തല്ലി  തകര്‍ത്തു.. ചിലര വെട്ടി. ചിലരുടെ മേല്‍  ബോംബെറിഞ്ഞു . ആരാധനാലയങ്ങള്‍ തീവെച്ചു. ദളിതരെ  അവരുടെ വീടുകളില്‍ നിന്ന് അടിച്ചിറക്കി. അങ്ങകലെ ക്യാമ്പുകളില്‍  അഭയം പ്രാപിച്ചവരെ ഗൂണ്ടകള്‍ താക്കീതു റചയ്തു. തിരിച്ചല വരണമങ്കില്‍ ആളാന്നുക്ക് മൂന്നുലക്ഷം രൂപ ഗുണ്ടാ പിരിവ് തരണം.  

ഞങ്ങള്‍ ആശുപത്രികളും  സന്ദര്‍ശിച്ചു. കൂടെ  വഴികാട്ടിയായി വന്ന ഒരു പ്രാദേശിക  നേതാവ് ഉണ്ടായിരുന്നു. പറ്റേന്നു  അദ്ദേഹം  ഒരു വീഡിയോ അയച്ച് തന്നു. ഗുണ്ടകള്‍  അദ്ദേഹത്തിന്റെ  വീട് അടിച്ച് തകര്‍ക്കുന്നു..

എല്ലായിടത്തും  ജനങ്ങള്‍ പറഞ്ഞ ഒരു പരാതി ഉണ്ട്. ഗുണ്ടകള്‍ക്കതിരേ പോലീസ്  സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍  പോലീസ് ഒന്നുംചെയ്തില്ല. ചില പരാതികാരെ പ്രതിചേര്‍ത്ത്  ലോക്കപ്പിലും  ആക്കി. ബംഗാളില്‍ അരാജകത്വം  അരക്ഷിതാവസ്ഥ. ചോദിക്കാനും  പറയാനും ആളില്ല.. നാട്ടുകാര്‍ നെടുവീര്‍പ്പോടെ  പറയുന്നു, ഞങ്ങളെ   ഉപദ്രവച്ചവരുടെ  മുന്നില്‍ ബംഗ്ലാദേശികള്‍  ആണ് എന്ന .റോഹിന്‍ഗ്യ  കാറും ഉണ്ട് . അവര്‍ക്ക് പിന്‍ബലം ഭരണകക്ഷിയുടെ  നേതാക്കള്‍ . വേലി തന്നെ  വിളവ്  തിന്നുന്നു എന്ന പഴമൊഴിയുടെ രാഷ്‌ട്രീയ  ഭാഷ്യം. ക്രമസമാധാനനില അപ്പാടെ  തകര്‍ന്നു . ഗവര്‍ണറെ  പോലും  വഴിയില്‍ തടഞ്ഞു. കേന്ദ്ര മന്ത്രിയെ  അക്രമിയ്‌ക്കാന്‍ മുതിര്‍ന്നു. കാളി കു ളി കുട്ടിച്ചാത്തന്‍മാര്‍ ബംഗാളിലെ  തെരുവുകളില്‍  തേരോട്ടം  നടത്തി. ജനാധിപത്യം  ആള്‍ക്കൂട്ടഭരണമായി അധഃപതിച്ചു . ബങ്കിം ചന്ദറും രബീന്ദ്രനാഥ ടാഗോറും  വിവേകാനന്ദനും  സൂവര്‍ണ്ണ ബംഗാള്‍ ഒരു ഭ്രാന്താലയമായി  മാറുന്നത് രണ്ട് നെടുവീര്‍പ്പിടുന്നുണ്ടാവാം.

ഞങ്ങളുടെ  സംഘം അക്രമത്തിന് ഇരയായ  നൂറുകണിക്കിന്  സ്ത്രീപുരുഷന്മാരായി   ആശയവിനിമയം നടത്തി.  തെളിവെടുത്തു.. നേരിട്ടും  ഓണ്‍ലൈന്‍  ആയും. പീഡനത്തിന് ഇരയായ സ്ത്രീകളില്‍  നിന്ന് ഞങ്ങളുടെ  സംഘാംഗമായ  മുന്‍ ഡിജിപി ശ്രിമതി  നിര്‍മല്‍ കൗര്‍  രഹസ്യമായി  തെളിവെടുപ്പ്  നടത്തി.

കൈവിട്ട പോയ  കൈയാങ്കളിയാണ്  ആണ് ബംഗാളിന്ററ രാഷ്‌ട്രീയ  ജീവിതത്തെ  നയിക്കുന്നത് എന്ന നിലയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍ . ജനങ്ങളെ  സംരക്ഷിക്കേണ്ട  സര്‍ക്കാര്‍ ജനദ്രോഹികളുടെ  സംരക്ഷകരായി മാറിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാ  കളരി. കൈയൂക്കുള്ളവന്‍  കാര്യക്കാരന്‍  എന്ന കാട്ടുനീതി നടമാടുന്നു. എന്താണിതിന്റെ ലക്ഷ്യം  എന്ന് വ്യക്തമാകുന്നില്ല . തിരഞ്ഞെടുപ്പില്‍  വിജയിക്കാനാണെങ്കില്‍ ,തിരഞ്ഞെടുപ്പ്  കഴിഞ്ഞല്ലോ.. ഭരിക്കാന്‍ തിട്ടൂരം ലഭിച്ച ഗവണ്മെന്റ്  ഭരിക്കേണ്ടതിന് പകരം  ജനങ്ങളെ  മരിക്കാന്‍  വീടുകെയാണ്..  ഇന്ത്യയെ  തകര്‍ക്കാനുള്ള ബ്രേക്കിന്ത്യ ബ്രിഗേഡിന്റെ  ഗൂഡലോചനകളുടെ ഭാഗമാണ് ഇത്. ഭരണഘടന ബലഹീനമാണാ. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മരവിപ്പ വന്നോ. ജനങ്ങള്‍ ചിന്താ കുഴപ്പത്തില്‍  ആണ്. അതോ  തെറിക്ക് ഉത്തരം ‘മുറി പത്തല്‍’ എന്നതാണാ ബംഗാളിലെ നവരാഷ്ടീയത്തിന്റെ മൂലമന്ത്രം  എന്ന് നിസ്സഹായരായ ജനങ്ങള്‍ മനസ്സിലാക്കകണാ.ഡെമോക്രസി  വിട്ട് മോബോക്രസിയിലേക്കു നീങ്ങുകയാകണാ ബംഗാള്‍. ടാഗോര്‍ വിഭാവനം ചെയ്ത ഇന്ത്യയും ബംഗാളും  ഇപ്പോഴത്തെ  രാഷ്‌ട്രീയ  യജമാനന്മാര്‍ക്ക് വേണ്ടാതായോ .

ഇനി എങ്ങാട്ട്. അതാണ് ചോദ്യം . പഠനസംഘം ഇതിനെക്കുറിച്ചുള്ള  വ്യക്തമായ  നിര്‍ദേശങ്ങള്‍  ഇന്ത്യ ഗവണ്‍മെന്റിനു നല്‍കി . ബംഗാളിലെ  അതിക്രമങ്ങളെ  കുറിച്ച് അന്വേഷിക്കാന്‍  സുപ്രീം  കോടതിയുടെ  മേല്‍നോട്ടത്തില്‍  ഒരു പ്രത്യേക  അന്വേഷണ  സംഘം (ടകഠ)  രൂപീകരിക്കുക . സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ട  ഭരണഘടനാപരമായ നനടപടികളെ കുറിച്ച്   വ്യക്തവും ശക്തവുമായ നിര്‍ദ്ദേശം  നല്‍കുക . സംസ്ഥാനം ഇത് നടപ്പില്‍   വരുത്തുന്നുവെന്ന്  ഉറപ്പ്  വരുത്തുക . അക്രമങ്ങളെ  കുറിച്ചുള്ള  കേസുകള്‍  ത്വരിത ഗതിയില്‍  തീര്‍പ്പാക്കാന്‍   പ്രത്യേക  കോടതികള്‍  സ്ഥാപിക്കുക.,. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമുള്ള അക്രമികളും  സംഭവത്തില്‍ ഉള്‍പെട്ടിട്ടുണ്ട്  എന്നുള്ളതു കൊണ്ട്  ഇത്  ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണി ആയതുകൊണ്ടും  അന്വേഷണം   എന്‍  ഐ  എ യെ  ഏല്‍പിക്കുക .

അക്രമത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം  നല്‍കി  പുനരധിവസിപ്പിക്കുക . ഫെഡറലിസത്തില്‍ പ്രകടമായ ന്യുനതകള്‍ പരിഹരിച്ച് കേന്ദ്ര സംസ്ഥാന ബന്ധം ശക്തമാക്കാനും  വിള്ളലുകള്‍ ഒഴിവാക്കാനുമുള്ള നിയമപരവും നയപരവുമായ നടപടികള്‍ സ്വീകരിക്കുക  . ഐ എ എസ്, ഐ പി എസ് തുടങ്ങിയ അഖിലേന്ത്യ  സര്‍വ്വീസുകള്‍ രാഷ്‌ട്രീയത്തിന്  അതീതമായി  നിന്ന് നിഷ്പക്ഷതയോടെ  കടമകള്‍ കാര്യക്ഷമമായി  നിര്‍വ്വഹിക്കും എന്ന് ഉറപ്പ്  വരുത്തുക .

റിപ്പോര്‍ട്ട്  സ്വീകരിച്ച  ആഭ്യന്തര  സഹ മന്ത്രി  കിഷന്‍ റെഡ്ഡി ,കേന്ദ്ര  സര്‍ക്കാര്‍ ഉചിത നടപടികള്‍ കാലവിളംബമില്ലാതെ  സ്വീകരിക്കും  എന്ന് ഉറപ്പ് നല്‍കി.  

ബംഗാള്‍ ഒരു ചൂണ്ടുപലക യാണ്. ഭുജബലപരാക്രമം കാട്ടി ജനഹിതത്തെ  തമസ്‌കരിക്കാനുള്ള  ശ്രമങ്ങള്‍  അണിയറയില്‍ നിന്ന് അരങ്ങത്ത് എത്തിയിരിക്കയാണ്. ഇത് നാം അനുവദിച്ചുകൂടാ  . രാജ്യമാണ്  വലുത്. രാഷ്‌ട്രീയമല്ല  രാഷ്‌ട്രമില്ലെങ്കില്‍ എന്ത് രാഷ്‌ട്രീയം .ശകുനിമാര്‍ക്ക്  കള്ള ചൂത് കളിക്കാനുള്ള ഇടമോരുക്കിയാല്‍ ജാനാധിപത്യത്തിന് വനവാസമായിരിക്കും വിധി. നമുക്ക് വേണ്ടത് വിദുരോപദേശമാണ്  . എങ്കില്‍ കുരുക്ഷേത്ര  യുദ്ധം ഇല്ലാതാക്കാം . യുദ്ധമുണ്ടായാലോ  ഭയപ്പെടേണ്ട . കൃഷ്ണനും  ഗീതോപദേശവും ഉണ്ടെന്ന്   മറക്കണ്ട.’പോരാ പോരാ  നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ  ഭാരത ലക്ഷ്മി ദേവിയുടെ  തൃപതാകകള്‍.’

Tags: bjpriotബംഗാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

India

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.