Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത അവധി അനുവദിക്കാന്‍ നേതാക്കളുടെ സമ്മര്‍ദം; വെട്ടിലായി ഉദ്യോഗസ്ഥര്‍

കരാര്‍ ജീവനക്കാരില്‍ പലരും നേതാക്കളുടെ ഒത്താശയോടെ അവധിയെടുക്കാറുണ്ട്. ഇതില്‍ പലതും രേഖപ്പെടുത്താറുമില്ല. ഏറ്റവുമൊടുവില്‍ അടുത്ത കാലത്ത് നിയമനം നേടിയവരില്‍ ചിലര്‍ പ്രസവാവധിക്ക് അപേക്ഷ നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 80 ദിവസമെങ്കിലും സര്‍വീസുണ്ടെങ്കില്‍ മാത്രമേ പ്രസവാവധിക്ക് അര്‍ഹതയൂള്ളൂയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ കരാര്‍ നിയമനം നേടി ഉടന്‍ തന്നെ ചിലര്‍ പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. പിഎസ്‌സി മുഖേനയുള്ള നിയമനം നടക്കാത്ത പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരാണിവര്‍.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 18, 2021, 04:39 pm IST
in Kerala

തിരുവനന്തപുരം: പൊതുഭരണ വകുപ്പിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ വഴിവിട്ട രീതിയില്‍ കരാര്‍ നിയമനം നേടിയവര്‍ക്ക് ചട്ടം ലംഘിച്ച് അവധി നല്‍കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലായി ഉന്നത ഉദ്യോഗസ്ഥര്‍.  

കരാര്‍ ജീവനക്കാരില്‍ പലരും നേതാക്കളുടെ ഒത്താശയോടെ അവധിയെടുക്കാറുണ്ട്. ഇതില്‍ പലതും രേഖപ്പെടുത്താറുമില്ല. ഏറ്റവുമൊടുവില്‍ അടുത്ത കാലത്ത് നിയമനം നേടിയവരില്‍ ചിലര്‍ പ്രസവാവധിക്ക് അപേക്ഷ നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 80 ദിവസമെങ്കിലും സര്‍വീസുണ്ടെങ്കില്‍ മാത്രമേ പ്രസവാവധിക്ക് അര്‍ഹതയൂള്ളൂയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ കരാര്‍ നിയമനം നേടി ഉടന്‍ തന്നെ ചിലര്‍ പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. പിഎസ്‌സി മുഖേനയുള്ള നിയമനം നടക്കാത്ത പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരാണിവര്‍.  

അവധി ലഭിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കും. പിഎസ്‌സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മറ്റ് യോഗ്യരായവരെ കണ്ടെത്തേണ്ടി വരും. അതിനാലാണ് നേതാക്കള്‍ അവധി അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നത്. അവധി അനുവദിച്ചാല്‍ നിയമവിരുദ്ധമായി അവധി അനുവദിച്ചതിന് സര്‍ക്കാരില്‍ നിന്ന് വിമര്‍ശനമുണ്ടാകും. അനുവദിച്ചില്ലെങ്കില്‍ രാഷ്‌ട്രീയ ഇടപെടലിലൂടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുമുണ്ടാകും. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരോ എംപ്ലോയ്‌മെന്റ് അവസരം കാത്തിരിക്കുന്നവരോ വിവരാകാശം വഴി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുകയാണെങ്കില്‍ വകുപ്പ് മേധാവികള്‍ കോടതികള്‍ കയറി ഇറങ്ങേണ്ടതായും വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ്  ഉന്നത രാഷ്‌ട്രീയ ഇടപെടല്‍ നിമിത്തം അനര്‍ഹര്‍ക്ക് അവധി അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഇടത് യൂണിയന്‍ നേതാക്കള്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാലാണ് മരം മുറിയുമായി ബന്ധപ്പെട്ട് ഫയല്‍ പുറത്തു വന്നതിനു പിന്നാലെ റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്തത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.