Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആദര്‍ശത്തിനായി ജ്വലിച്ച വ്യക്തിത്വം; ആദര്‍ശ ശുദ്ധിയുടെ പ്രതീകം

കഴിഞ്ഞ രണ്ട് വര്‍ഷമായി ചെറിയ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനിടയിലും വളരെ നല്ല ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. ആദര്‍ശവാനായ ഒരു സ്വയം സേവകനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
in Article

ആദര്‍ശത്തിനായി  ജ്വലിച്ച വ്യക്തിത്വം

വിശ്വസിക്കുന്ന ആദര്‍ശത്തിനായി എന്നും ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച രംഗനാഥ്ജി. തിരുവനന്തപുരത്ത് ആര്‍എസ്എസ്സിനും പരിവാര്‍പ്രസ്താനങ്ങള്‍ക്കാകെയും അദ്ദേഹം എന്നും കരുത്തായിരുന്നു. രംഗനാഥന്‍ജി കുറച്ച് പ്രായമായ ശേഷമാണ് സംഘവുമായി ബന്ധപ്പെട്ടതെങ്കിലും വളരെ പെട്ടെന്നു തന്നെ സംഘത്തിന്റെ എല്ലാ കാര്യങ്ങളുമായി അദ്ദേഹം ലയിച്ചു ചേര്‍ന്നു.  

ഒരു സ്വയംസേവകനെന്ന നിലയ്‌ക്ക് അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ സംഘവുമായി ബന്ധപ്പെടുത്താനും മകനെയടക്കം എല്ലാവരെയും സംഘ പ്രവര്‍ത്തനത്തില്‍ സജീവമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ വീട് എല്ലാക്കാലത്തും  സംഘത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തം വീട് പോലെയായിരുന്നു. അത്രയും സ്വാതന്ത്ര്യത്തോടെ പെരുമാറാമായിരുന്നു. സംഘത്തെ സംബന്ധിച്ചടത്തോളം ഇന്നത്തെ നിലയിലുള്ള തിരുവനന്തപുരത്തിന്റെ പ്രവര്‍ത്തന വളര്‍ച്ചയില്‍ വളരെ നിര്‍ണ്ണായകമായ പങ്ക് രംഗനാഥ്ജി വഹിച്ചു. പോലീസ് അക്രമങ്ങളും മാര്‍ക്‌സിറ്റ് അക്രമങ്ങളുമടക്കം അനവധി പ്രതിസന്ധികള്‍ ഈ കാലഘട്ടത്തില്‍  ഉണ്ടായപ്പോള്‍ സ്വയംസേവകരുടെ ഒപ്പം അദ്ദേഹം നിലകൊണ്ടു.  പ്രതിസന്ധികളെ നേരിടാനും പ്രവര്‍ത്തനപഥത്തില്‍ മുന്നോട്ടുകുതിക്കാനുമുള്ള കരുത്തും ആത്മവിശ്വാസവും നല്‍കാനദ്ദേഹത്തിനായി.  

സംഘത്തിന്റെ കാര്യാലയ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. അടുത്തകാലം വരെ ആരോഗ്യത്തോടു കൂടി എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി. കാണാന്‍ വരുന്നവര്‍ക്ക് അങ്ങോട്ട് ആത്മവിശ്വാസം പകരുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ചെയ്യുന്ന പ്രവര്‍ത്തികളോട് അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥത  പുലര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെറിയ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനിടയിലും വളരെ നല്ല ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. ആദര്‍ശവാനായ ഒരു സ്വയം സേവകനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നു.

എസ്. സേതുമാധവന്‍

ആര്‍എസ്എസ് അഖില ഭാരതീയ കാര്യ കാരി സദസ്യന്‍

ആദര്‍ശ ശുദ്ധിയുടെ  പ്രതീകം

ഇന്നലെ അന്തരിച്ച തിരുവനന്തപുരത്തെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രംഗനാഥ്ജി വിശുദ്ധിയുടെയും ആദര്‍ശത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹവും കുടുംബം ഒന്നടങ്കവും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്നണി പോരാളികളായിരുന്നു. തിരുവനന്തപുരം പുളിമൂട് സംഘശാഖയിലൂടെ സംഘ പ്രസ്ഥാനത്തിന്റെ എല്ലാ കൈവഴികളിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ പ്രതിസന്ധി നേരിടേണ്ടി വന്നപ്പോഴെല്ലാം മുന്നണിയില്‍ നിന്ന് അവയെ നേരിടാനുള്ള വഴികാട്ടിയായിരുന്നു രംഗനാഥ്ജി.

ജന്മഭൂമിയുടെ തിരുവനന്തപുരം പതിപ്പിന്റെ പ്രിന്ററും പബ്ലീഷറുമായി അദ്ദേഹം മരണം വരെ തുടര്‍ന്നു. വിശ്വഹിന്ദു പരിഷത്ത്, വ്യാപാരി വ്യവസായ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സാരഥിയും വഴികാട്ടിയുമായി പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശീയ നേതാക്കളില്‍ പലരും അദ്ദേഹത്തിന്റെ അതിഥികളായി കഴിഞ്ഞിട്ടുണ്ട്.

തലസ്ഥാനത്ത് ഹിന്ദുമുന്നണിയുടെ മുന്നേറ്റത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കേരളവര്‍മ്മരാജയുടെ തെരഞ്ഞെടുപ്പ് വേളയിലും നഗരസഭയില്‍ ഹിന്ദുമുന്നണിയും ബിജെപിയും വന്‍ മുന്നേറ്റമുണ്ടാക്കിയതിലും അദ്ദേഹവും കുടുംബവും നല്‍കിയ നേതൃത്വവും പ്രേരണയും അത്ഭുതാവഹമായിരുന്നു. എല്ലാവരെയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രംഗനാഥ്ജിയുടെ സമീപനം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.

പി.പി. മുകുന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.