Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാറപ്പുഴ ഇല്ലിച്ചുവട് ഭാഗത്ത് 12 വീടുകളില്‍ വെള്ളം കയറി; ഇന്നും ശക്തമായ മഴക്ക് സാധ്യത

2018ലെ മഹാപ്രളയത്തില്‍വീടുകള്‍ പൂര്‍ണമായും മുങ്ങി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:56 am IST
in Idukki

തൊടുപുഴ: കനത്തമഴയില്‍ കോടിക്കുളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് പാറപ്പുഴ ഇല്ലിച്ചുവട് ഭാഗത്ത് 12 വീടുകളില്‍ വെള്ളം കയറി.  

ഇന്നലെ രാവിലെ എട്ടോടെയാണ് വെള്ളംകയറിയത്. ഉടന്‍ തന്നെ കോടിക്കുളം വില്ലേജ്-പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വീട്ടുകാരോട്  ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നതു പതിവായിട്ടും ശാശ്വാതപരിഹാരം കാണാന്‍ തയാറാകാത്തതില്‍  പ്രതിഷേധിച്ചാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ മടികാണിച്ചത്.  

2018ലെ മഹാപ്രളയത്തില്‍വീടുകള്‍ പൂര്‍ണമായും മുങ്ങി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു. പ്രശ്നത്തില്‍ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു.  

കളക്ടറുടെ നിര്‍ദേശ പ്രകാരം തൊടുപുഴ തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടി സ്ഥലത്തെത്തി വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലംവാങ്ങുന്നതിന് ആറുലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാലുലക്ഷം രൂപയും ഓരോ കുടുംബത്തിനും അടിയന്തരമായി അനുവദിക്കാമെന്നു ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. മഴകുറഞ്ഞതോടെ വെള്ളം ഇറങ്ങിയതിനാല്‍ വീട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്നത് തത്ക്കാലത്തേക്ക് ഒഴിവാക്കി.

അതേ സമയംജില്ലയില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. തൊടുപുഴ, വണ്ണപ്പുറം, മൂലമറ്റം അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അതേ സമയം ജില്ലയില്‍ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴയില്‍ ജില്ലയിലെ സംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. പുഴയും തോടും നിറഞ്ഞ് കവിഞ്ഞതോടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. അതേ സമയം മറ്റ് നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴം പകല്‍ മൂടിക്കെട്ടിയ ആകാശമായിരുന്നെങ്കിലും രാത്രിയോടെ ഒട്ടുമിക്കയിടത്തും മഴ ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെയോടെ മഴയുടെ ശക്തി കൂടുകയായിരുന്നു. തൊടുപുഴ- 8.38, പീരുമേട്- 8.4, മൂന്നാര്‍- 8.35, ഉടുമ്പന്‍ചോല താലൂക്ക്- 5.4 സെ.മീ. വീതം മഴ രേഖപ്പെടുത്തി. തൊടുപുഴയിലെ എആര്‍ഡിജി (ഓട്ടോമാറ്റിക് റെയിന്‍ ഗേജ്)സ്‌റ്റേഷനില്‍ 11 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസം കൂടി വടക്കന്‍-മദ്ധ്യ കേരളത്തില്‍ ഇടവിട്ട് മഴ തുടരുമെന്നാണ് നിഗമനം. 21ന് ന്യൂനമര്‍ദം കൂടി വരുന്നതിനാല്‍ മഴ വീണ്ടും കൂടിയേക്കും. മഴ ശക്തമായതോടെ കല്ലാര്‍കുട്ടി, പാബ്ല, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്ന് വെച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി പെട്ടെന്നെത്തിയ മഴയില്‍ ഇടവെട്ടിയിലെ മരവെട്ടിച്ചുവട് പാലം, തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ പാലം എന്നിവ വെള്ളം കയറി മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു. രണ്ടുപാലത്തിന് സമീപവും റോഡില്‍ വെള്ളം കയറി.

Tags: housefloodRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.