Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മരം മുറി വിവാദത്തില്‍ കേസെടുത്തില്ല; ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 09:27 am IST
in Idukki

ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരം മുറിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്പ് കോര്‍ക്കുന്നു. വിഷയത്തില്‍ കര്‍കര്‍ക്കെതിരെ കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഈ സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

നേര്യമംഗലം റേഞ്ചിന്റെ അധികചുമതല വഹിക്കുന്ന ദേവികുളം റേഞ്ചര്‍ ബി. അരുണ്‍ മഹാരാജയാണ് വിഷയത്തില്‍ വാളറ, നരിയംപാറ, ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കേസെടുക്കാന്‍ നിരവധി തവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇത് അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ഇതിനുള്ള കാരണം വ്യക്തമാക്കണമെന്നും നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ ഇവര്‍ മറുപടി നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

പട്ടയഭൂമിയില്‍ നിന്ന് തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ മരങ്ങള്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് ഉത്തരവിന്റെ മറവില്‍ മുറിച്ച കര്‍ഷകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിഎഫ്ഒമാര്‍ റേഞ്ച് ഓഫീസര്‍മാര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇവര്‍ താഴെ തട്ടിലേക്കും നിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിഷയം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. റവന്യൂ വകുപ്പ് നല്‍കിയ പട്ടയഭൂമിയിലെ മരങ്ങളുടെ വിവരം പ്രകാരമാണ് മരം മുറിക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പാസ് നല്‍കിയത്. ഈ വിഷയത്തില്‍ പാസ് നല്‍കിയ ശേഷം അതേ ഉദ്യോഗസ്ഥര്‍ തന്നെ കേസെടുത്താല്‍ അത് വലിയ നിയമക്കുരുക്കായി മാറും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ എല്ലാം കര്‍ഷകരുടെ വീഴ്ചയാണെന്ന് കാട്ടി തടിയൂരാനാണ് വനംവകുപ്പ് ഉന്നതരുടെ ശ്രമം. എന്നാല്‍ ഇതില്‍ ബലിയാടാകുക താഴെ തട്ടിലെ ഉദ്യോഗസ്ഥരാകും. ഉന്നത ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടില്‍ നിന്ന് താഴേക്ക് നല്‍കിയ നിര്‍ദേശം എല്ലാവരും പരസ്പരം വെച്ച് കൈയൊഴിയുകയാണ്.  

പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുള്ള മരം മുറിയും ഇതിനിടെ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ കേസെടുത്താല്‍ അതടക്കം പുറത്തുവരുമെന്ന് ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അടിമാലി റേഞ്ചിന് കീഴില്‍ മുക്കുടം, മങ്കുവ, പൊന്മുടി മേഖലകളില്‍ ഉത്തരവിന്റെ മറവില്‍ വ്യാപക മരംകൊള്ള നടന്നിതായാണ് വിവരം.

Tags: idukkifortree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.