Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മരം മുറി വിവാദത്തില്‍ കേസെടുത്തില്ല; ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 09:27 am IST
in Idukki

ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരം മുറിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്പ് കോര്‍ക്കുന്നു. വിഷയത്തില്‍ കര്‍കര്‍ക്കെതിരെ കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഈ സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

നേര്യമംഗലം റേഞ്ചിന്റെ അധികചുമതല വഹിക്കുന്ന ദേവികുളം റേഞ്ചര്‍ ബി. അരുണ്‍ മഹാരാജയാണ് വിഷയത്തില്‍ വാളറ, നരിയംപാറ, ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കേസെടുക്കാന്‍ നിരവധി തവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇത് അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ഇതിനുള്ള കാരണം വ്യക്തമാക്കണമെന്നും നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ ഇവര്‍ മറുപടി നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

പട്ടയഭൂമിയില്‍ നിന്ന് തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ മരങ്ങള്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് ഉത്തരവിന്റെ മറവില്‍ മുറിച്ച കര്‍ഷകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിഎഫ്ഒമാര്‍ റേഞ്ച് ഓഫീസര്‍മാര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇവര്‍ താഴെ തട്ടിലേക്കും നിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിഷയം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. റവന്യൂ വകുപ്പ് നല്‍കിയ പട്ടയഭൂമിയിലെ മരങ്ങളുടെ വിവരം പ്രകാരമാണ് മരം മുറിക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പാസ് നല്‍കിയത്. ഈ വിഷയത്തില്‍ പാസ് നല്‍കിയ ശേഷം അതേ ഉദ്യോഗസ്ഥര്‍ തന്നെ കേസെടുത്താല്‍ അത് വലിയ നിയമക്കുരുക്കായി മാറും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ എല്ലാം കര്‍ഷകരുടെ വീഴ്ചയാണെന്ന് കാട്ടി തടിയൂരാനാണ് വനംവകുപ്പ് ഉന്നതരുടെ ശ്രമം. എന്നാല്‍ ഇതില്‍ ബലിയാടാകുക താഴെ തട്ടിലെ ഉദ്യോഗസ്ഥരാകും. ഉന്നത ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടില്‍ നിന്ന് താഴേക്ക് നല്‍കിയ നിര്‍ദേശം എല്ലാവരും പരസ്പരം വെച്ച് കൈയൊഴിയുകയാണ്.  

പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുള്ള മരം മുറിയും ഇതിനിടെ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ കേസെടുത്താല്‍ അതടക്കം പുറത്തുവരുമെന്ന് ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അടിമാലി റേഞ്ചിന് കീഴില്‍ മുക്കുടം, മങ്കുവ, പൊന്മുടി മേഖലകളില്‍ ഉത്തരവിന്റെ മറവില്‍ വ്യാപക മരംകൊള്ള നടന്നിതായാണ് വിവരം.

Tags: fortreeidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു, നാല് ദിവസത്തിനിടെ 2 പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.