Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടതുറക്കല്‍: പ്രതിഷേധിച്ചപ്പോള്‍ ഒരു മണിക്കൂര്‍ കൂട്ടിക്കിട്ടി; അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിച്ചു

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jul 14, 2021, 04:23 pm IST
in Kerala

കോഴിക്കോട്: മിഠായിത്തെരുവിലെ വ്യാപാരികളുടെ പ്രതിഷേധം ഫലംകണ്ടു, കടകള്‍ക്ക് പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. പക്ഷേ, അതു പോരല്ലോ പ്രശ്‌നം പരിഹരിക്കാനെന്നാണ് ചോദ്യം.  

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അശാസ്ത്രീയ നിയന്ത്രണങ്ങളും ചില പോലീസുകാരുടെ അമിതാവേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സൗഹാര്‍ദ്ദപരമല്ലാത്ത ഇടപാടുകളുമാണ് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. അടച്ചിടല്‍കൊണ്ട് രോഗവ്യാപനക്കുറവുമില്ല. അതാണ് ഇത്ര പ്രതിഷേധത്തിന് വഴിയാകുന്നത്.  

മെയ് എട്ടിനാണ് രണ്ടാം ഘട്ട സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നത്. രണ്ടുമാസം കഴിഞ്ഞെങ്കിലും ഇളവുകള്‍ കുറവ്. അശാസ്ത്രീയ നിബന്ധനകളാണ് രോഗ നിയന്ത്രണത്തില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാക്കുന്നത് വലിയ തിരക്കിന് കാരണമാകുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവര്‍ത്തന സമയം കൂട്ടുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.  

രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഒരുദിവസം തുറക്കാനാണ് അനുമതി. അന്ന് കടകളിലും റോഡുകളിലും വന്‍തിരക്കാണ്. നിയന്ത്രിക്കാന്‍ പോലീസിനും സാധിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴിന് തുറന്ന് വൈകിട്ട് ഏഴിന് അടയ്‌ക്കണം. തൊഴിലാളികളും മറ്റു ജീവനക്കാരും സാധനം വാങ്ങാനെത്തുന്ന സമയം ഇതാണ്. ഇത് തിരക്ക് കൂട്ടുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ സമയവര്‍ധന പ്രശ്‌നപരിഹാരമല്ല.  

വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നെങ്കിലും വാടകയും കറന്റു ചാര്‍ജും വായ്‌പകള്‍ക്ക് പലിശയും നല്‍കേണ്ടി വരുന്നതിലെ രോഷമാണ് വ്യാപാരികളുടെ പ്രതിഷേധമായത്.  ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള നീണ്ട ക്യൂവാണ്. നിയന്ത്രണമൊന്നുമില്ല.

രണ്ട് മാസമായിട്ടും ലോക്ഡൗണ്‍ ഇളവുലഭിക്കാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ഇവിടങ്ങളില്‍ സാധാരണ ജനങ്ങള്‍ വിഷമിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ പലര്‍ക്കും തൊഴില്‍നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. മൂന്നാം ഘട്ടം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നതിനാല്‍ ശാസ്ത്രീയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വന്നേക്കും.

Tags: keralaകേരള സര്‍ക്കാര്‍Midayi theruvrestrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.