Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് 11800 ഫയലുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതങ്ങള്‍, ക്ലറിക്കല്‍ ജീവനക്കാർ എത്തുന്നില്ല

ഓരോ സെക്ഷനുകളിലും തറയിലും ചാക്കില്‍ കെട്ടിയ നിലയിലും പൊടിപിടിച്ച് കിടക്കുന്ന ഫയല്‍ കൂമ്പാരങ്ങള്‍ വെറും കെട്ടുകളല്ല, പാവപ്പെട്ടവരുടെ ജീവിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 03:52 pm IST
in Kollam

കൊല്ലം: ചുവപ്പുനാടയുടെ കുരുക്കില്‍പ്പെട്ട് കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് പതിനായിരത്തിലധികം ഫയലുകള്‍. കളക്ട്രേറ്റിലെ വിവിധ സെക്ഷനുകളിലായി 11800 പരാതി ഫയലുകളാണ് പരിഹാരം കാണാതെ ഉള്ളത്.  

ഫയലുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഓരോ പരാതികളും ഓരോരുത്തരുടെ ജീവിതമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നിരവധി ഫയലുകളാണ് ലോങ്ങ് പെന്‍ഡിങ് ഇട്ട് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിക്ക് മുമ്പും ജില്ലാ ഭരണകൂടത്തില്‍ കൃത്യമായ ഫയല്‍ നോട്ടം ഉണ്ടായിരുന്നില്ല എന്ന ആക്ഷേപമുണ്ട്.  

കൊറോണയുടെ പേരില്‍ പഞ്ചിംഗ് സംവിധാനത്തിന് ഇടവേള നല്‍കിയതിനാല്‍ ക്ലറിക്കല്‍ സീറ്റുകളില്‍ ആളുകള്‍ കൃത്യമായി എത്താറില്ല. ഓരോ സെക്ഷനുകളിലും തറയിലും ചാക്കില്‍ കെട്ടിയ നിലയിലും പൊടിപിടിച്ച് കിടക്കുന്ന ഫയല്‍ കൂമ്പാരങ്ങള്‍ വെറും കെട്ടുകളല്ല, പാവപ്പെട്ടവരുടെ ജീവിതമാണ്.  

ഒരു പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന ആളുകളെ നിസാര തിരുത്തുകള്‍ പറഞ്ഞു മടക്കി അയക്കുന്ന സ്ഥിതിയാണ് ഉള്ളത്.  ചെറിയ പരാതികള്‍ പോലും പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. പട്ടയപ്രശ്‌നം, പെന്‍ഷന്‍, കുടിനീര്‍ക്ഷാമം, റേഷന്‍ കാര്‍ഡ്, ചികിത്സാ ആനുകൂല്യങ്ങള്‍, വസ്തു സംബന്ധമായ പലവിധ പരാതികള്‍ എന്നിവയ്‌ക്കൊന്നും പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയില്‍ നിരവധി ആളുകളാണ് പട്ടയം ഇല്ലാതെ കഴിയുന്നത്. ഇവരുടേത് ഉള്‍പ്പടെയുള്ള പരാതി ഫയലുകള്‍ തീര്‍പ്പാക്കേണ്ടതുണ്ട്. കൊവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് കളക്ട്രേറ്റിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ പരാതികള്‍ക്ക് പരിഹാരം തേടാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍.  

ആര്‍ഡിഒ, വില്ലേജ്, തഹസില്‍ദാര്‍ ഓഫീസുകളിലായി 38500 ഫയലുകളാണ് തീര്‍പ്പാക്കാതെ നിലവില്‍ കെട്ടിക്കിടക്കുന്നത്. കൊവിഡ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിനാല്‍ ഇതര ഫയലുകള്‍ തീര്‍പ്പാക്കാന്‍ നേരം കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പറയുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ ദിവസവും ഒരു മണിക്കൂര്‍ വീതം അധികജോലി ചെയ്താല്‍ ഈ മഹാമാരി കാലത്ത് ഒട്ടെറെപേര്‍ക്ക് അത് ഗുണകരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.  

കൊവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്ളത്. ഇവരില്‍ നല്ലൊരു ശതമാനവും കൊവിഡിന്റെ മറവില്‍ കൃത്യമായി ജോലിക്കെത്താറുമില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരില്‍ കാര്യപ്രാപ്തിയുള്ളവരെ കണ്ടെത്തി ഓരോ മാസവും അവര്‍ക്ക് പുരസ്‌കാരം നല്‍കിയിരുന്ന കളക്ടര്‍ ആ പരിപാടി അവസാനിപ്പിച്ചതോടെ ഉദ്യോഗസ്ഥരുടെ ഇടയില്‍ അലസത വര്‍ധിച്ചതായാണ് ആക്ഷേപം.

Tags: covidkollamCollectorateഇ ഫയല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.