Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്ക് വോട്ടുചെയ്തു എന്നതാണ് അവര്‍ ചെയ്ത കുറ്റം’- തൃണമൂലിന്റെ ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമത്തെ അപലപിച്ച് ദേശീയ മനുഷ്യാവകാശകമ്മീഷന്‍

ബിജെപിക്ക് വോട്ട് ചെയ്തു എന്ന ഒറ്റ കുറ്റത്തിന്റെ പേരിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ത്രീകളെ കൂട്ടബലാത്സംഗവും ചെയ്തതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 09:59 pm IST
in India

കൊല്‍ക്കൊത്ത: ബിജെപിക്ക് വോട്ട് ചെയ്തു എന്ന ഒറ്റ കുറ്റത്തിന്റെ പേരിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ത്രീകളെ കൂട്ടബലാത്സംഗവും ചെയ്തതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി). തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി കുടുംബങ്ങള്‍ക്ക് നേരെ നടത്തിയ പൈശാചിക ആക്രമണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ അംഗവും ന്യൂനപക്ഷങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍ വൈസ് ചെയര്‍മാനും കൂടിയായ അതിഫ് റഷീദ് വ്യാഴാഴ്ച നടത്തിയത്.

ഈ അക്രമത്തില്‍ ബംഗാള്‍ പൊലീസിനെതിരെ ശക്തമായ ആരോപണമാണ് എന്‍എച്ചആര്‍സി അംഗം അതിഫ് റഷീദ് ഉന്നയിക്കുന്നത്. ഈ അക്രമം സംബന്ധിച്ച് പരാതി നല്‍കിപ്പോകരുതെന്ന് പൊലീസ് താക്കീത് നല്‍കിയതായും എന്‍എച്ച്ആര്‍സി ആരോപിച്ചു.

അക്രമസംഭവങ്ങള്‍ പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ബിജെപി കുടുംബങ്ങള്‍ ഭയന്നിരുന്നതായി അതിഫ് റഷീദ് മൂര്‍ഷിദാബാദ് എസ്പിയോട് പറഞ്ഞു. അക്രമത്തിനിരയായവര്‍ ചെയ്ത കുറ്റം ബിജെപിയ്‌ക്ക് വോട്ട് ചെയ്തു എന്നത് മാത്രമാണ്. വോട്ട് ചെയ്തതിന് എന്തിനാണ് പൊലീസ് ജനങ്ങളെ പീഢിപ്പിക്കുന്നത്? – റഷീദ് ചോദിക്കുന്നു.

അക്രമത്തിനിരയായവരോട് തന്നെ നേരിട്ട് വന്ന് കണ്ട് പരാതി നല്‍കാന്‍ അതിഫ് റഷീദ് ആവശ്യപ്പെട്ടിരുന്നു. മാള്‍ഡ ന്യൂ സര്‍ക്ക്യൂട്ട് ഹൗസില്‍ പരാതിക്കാരെ ബുധനാഴ്ച കാണുമെന്ന് അതിഫ് റഷീദ് പ്രഖ്യാപിച്ചിരുന്നു. ജൂലായ് 6 മുതല്‍ 9 വരെ മാള്‍ഡയിലെയും മുര്‍ഷിദാബാദിലെയും അക്രമസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും അതിഫ് റഷീദ് മുന്‍കൂട്ടി അറിയിച്ചിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശപ്രകാരം തൃണമൂല്‍ ഗുണ്ടകളുടെ തെരഞ്ഞെടുപ്പാനന്തര അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ എത്തിയ എന്‍എച്ച്ആര്‍സി സംഘത്തെ ജൂണ്‍ 30ന് അക്രമികള്‍ ആക്രമിച്ചിരുന്നു. ജാദവ്പൂരില്‍ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതായി അതിഫ് റഷീദ് പറഞ്ഞു.  

അക്രമത്തിനിരയായ എല്ലാവരുടെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ആഴ്ച ബംഗാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.എല്ലാ ഇരകള്‍ക്കും മെഡിക്കല്‍ ചികിത്സ നല്‍കാനും അഞ്ചംഗ ജഡ്ജികളുടെ ബെഞ്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമം സംബന്ധിച്ച മുഴുവന്‍ രേഖകളും ശേഖരിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം തൃണമൂലിന് അനുകൂലമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബംഗാളില്‍ വോട്ടെണ്ണല്‍ ദിവസം പലയിടത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയത്. ജൂണ്‍ 10ന് വെസ്റ്റ്ബംഗാള്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് 3,243 പരാതികളാണ് ലഭിച്ചത്. കൊള്ള, ഭീഷണി, ആക്രമണം, ലൈംഗികാതിക്രമം, തടഞ്ഞ് വെച്ച് മോചനദ്രവ്യം ആവശ്യപ്പെടല്‍, ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധപൂര്‍വ്വം ബിസിനസ് അടച്ചുപൂട്ടിക്കല്‍ എന്നിങ്ങനെ വിവിധ തരം അക്രമങ്ങളാണ് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അഴിച്ചുവിട്ടത്. കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന പരാതിയുമായി രണ്ട് സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് വയസ്സുകാരനായ പേരമകന്റെ മുന്‍പില്‍ വെച്ചാണ് 60 വയസ്സുകാരിയായ തന്നെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തതെന്ന് ഒരു സ്ത്രീ ആരോപിക്കുന്നു. ഏകദേശം 200 തൃണമൂല്‍ ഗുണ്ടകള്‍ തന്റെ വീട് വളഞ്ഞിരുന്നതായും സ്ത്രീ ആരോപിക്കുന്നു. സ്‌കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ തന്നെ ക്രൂരമായി തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് മറ്റൊരു 17കാരിയും ആരോപിക്കുന്നു. ബിജെപിയെ പിന്തുണച്ചതിന് നിന്നെ ഒരു പാഠം പഠിപ്പിക്കും എന്ന് അക്രമികള്‍ പറഞ്ഞതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവരുടെ ബിജെപി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇത് സംബന്ധിച്ച് നാലാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബംഗാള്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് കേസില്‍ വാദംകേട്ട സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: കൊല്‍ക്കൊത്ത ഹൈക്കോടതിതൃണമൂല്‍ കരിമ്പട്ടികബംഗാള്‍ അക്രമംഐഎസ്തെരഞ്ഞെടുപ്പാനന്തര അക്രമംbjpഎന്‍എച്ച്ആര്‍സിviolenceമുര്‍ഷിദാബാദ്തൃണമൂല്‍ കോണ്‍ഗ്രസ്എൻഎച്ച്ആര്‍സി അംഗം അതിഫ് റഷീദ്West Bengal violenceതൃണമൂല്‍ ഗുണ്ടായിസംഅതിഫ് റഷീദ്ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

India

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.