Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ – ജസ്റ്റിസ് ചന്ദ്രചൂഡ്

ഇടത് എംഎല്‍എമാര്‍ 2015ല്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി. 2015ല്‍ കെ.എം. മാണിയുടെ ബജറ്റവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നീക്കത്തിന് ഇതോടെ വന്‍തിരിച്ചടിയേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:55 pm IST
inKerala

ന്യൂദല്‍ഹി: ഇടത് എംഎല്‍എമാര്‍ 2015ല്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി. 2015ല്‍ കെ.എം. മാണിയുടെ ബജറ്റവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നീക്കത്തിന് ഇതോടെ വന്‍തിരിച്ചടിയേറ്റു.

എംഎല്‍എമാരുടെ ഇത്തരം പെരുമാറ്റരീതി വച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാരായ എംഎല്‍എമാര്‍ പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.  

തിങ്കളാഴ്ച കേസ് വാദത്തിനെടുത്ത സുപ്രീംകോടതി ഇടതുപക്ഷപാര്‍ട്ടികളിലെ എംഎല്‍എമാരുടെ പെരുമാറ്റരീതിയെക്കുറിച്ച് പ്രഥമദൃഷ്ട്യാ അതൃപ്തിപ്രകടിപ്പിച്ചു. 2015ലാണ് നിയമസഭയില്‍ ഈ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ശിവന്‍കുട്ടി, ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവരുള്‍പ്പെട്ട സീനിയര്‍ സിപിഎം എംഎല്‍എമാരാണ് സഭയില്‍ കെ.എം.മാണിയുടെ ബജറ്റവതരണം തടയാന്‍ വലിയ അതിക്രമം നടത്തിയത്. ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നിയമസഭയിലെ മൈക്ക് തറയില്‍ എറിയുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്ത എംഎല്‍എമാരുടെ പെരുമാറ്റത്തിനെതിരെ തക്കതായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

‘പ്രഥമദൃഷ്ട്യാ ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് എടുക്കേണ്ടതുണ്ട്. ഇത് സ്വീകാര്യമായ പെരുമാറ്റരീതിയില്ല. നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

‘ഇവര്‍ എംഎല്‍എമാരാണ്, ജനങ്ങളുടെ പ്രതിനിധികളായിരുന്നു,’ എംഎല്‍എമാരുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ഷാ പറഞ്ഞു. സംസ്ഥാനത്തെ ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ധനബില്‍ പാസാക്കുന്നത് തടഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ ഇനി ജൂലൈ 15 ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കല്‍ തുടരും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടതുള്ളതായും ജഡ്ജിമാര്‍ പറഞ്ഞു. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളുകയും പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതി ശരിയല്ലെന്നും കേസില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍ക്ക് ഭരണഘടന അനുവദിച്ച സംരക്ഷണം ലഭിക്കണമെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ പരാതിയില്‍ വാദിച്ചത്. ഭരണഘടനയുടെ 105(3), 194(3) എന്നീ വകുപ്പുകള്‍ സഭാംഗങ്ങള്‍ക്ക് മുന്‍ഗണനകളും സംരക്ഷണവും ഉറപ്പാക്കുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ പരാതിയില്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ എംഎല്‍എമാര്‍ക്കെതിരെ നിയമസഭാ സെക്രട്ടറി പരാതി നല്‍കിയത് ശരിയല്ലെന്നും പരാതിയില്‍ പറയുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് നിയമസഭയിലെ എംഎല്‍എമാരുടെ അതിക്രമത്തില്‍ കേസെടുത്തത്.

Tags: നിയമസഭാ കയ്യാങ്കളികേരള നിയമസഭsupremecourtവി.ശിവന്‍കുട്ടിഇ.പി. ജയരാജന്‍കെ.ടി. ജലീല്‍സുപ്രീംകോടതി ജസ്റ്റിസ്ജസ്റ്റിസ് ചന്ദ്രചൂഡ്കെ.എം. മാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.