Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വള്ളങ്ങള്‍ നിറയുന്നില്ല, തീരദേശത്ത് ആശങ്ക; ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീനില്ല

കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 29, 2021, 04:26 pm IST
in Kollam
fishing

fishing

കൊല്ലം: കണ്‍നിറയെ കൊഞ്ചും അയലയും ചാളയും ഞണ്ടുമടക്കം ഒന്ന് മുതല്‍ അഞ്ചു ലക്ഷം രൂപയുടെ മത്സ്യസമ്പത്തുമായി മടങ്ങിയെത്തിയിരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇന്ന് ആശങ്കയുടെ മുള്‍മുനയിലാണ്. മീന്‍പിടിത്തവള്ളങ്ങള്‍ തീരത്ത് തിരികെയെത്തുന്നത് ശുഷ്‌കമായ മത്സ്യവുമായാണ് എന്നതുതന്നെ കാരണം. ഇപ്പോള്‍ ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീന്‍ കിട്ടാത്ത ഗതികേടാണ്. വള്ളങ്ങളിലെ തൊഴിലാളികളുടെ നിലവിളിയാണ് തീരദേശത്തെങ്ങും ഉയരുന്നത്.  

മണ്‍സൂണ്‍കാലം തുടങ്ങുകയും  ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുകയും മീന്‍പിടിത്ത ബോട്ടുകള്‍ കരയ്‌ക്ക് കയറുകയും ചെയ്തതോടെ ഏറെ പ്രതീക്ഷകളോടെയാണ് പരമ്പരാഗത വള്ളങ്ങള്‍ ഉപരിതല മീന്‍പിടിത്തത്തിനായി കടലിലേക്കിറങ്ങിയത്. ഒരുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതിരുന്ന തൊഴിലാളികള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദം ലഭിച്ചപ്പോള്‍ വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയ്‌ക്കിടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് ലഭിച്ചതാകട്ടെ നാമമാത്രമായ മത്സ്യവും. 

ഒരു മീനും ലഭിക്കാതെ മടങ്ങേണ്ടിവന്ന വള്ളങ്ങളും ധാരാളമാണ്. കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കാതെ കരയില്‍ കയറ്റിവച്ചിട്ടുണ്ട്. മത്സ്യദൗര്‍ലഭ്യതക്കൊപ്പം ശക്തമായ തിരമാലകളും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു.

വള്ളങ്ങള്‍ക്ക് മീന്‍ ലഭിക്കാതെ വന്നതോടെ ജില്ലയിലെ പ്രധാന മീന്‍പിടിത്ത വിതരണ കേന്ദ്രങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വള്ളങ്ങളിലെത്തുന്ന ചെമ്മീനടക്കമുള്ള വിലകൂടിയ മത്സ്യങ്ങള്‍ മൊത്തത്തില്‍ വാങ്ങുന്നതിനായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മീന്‍ കയറ്റുമതി സ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റും ഫിഷ് ലാന്റിങ് സെന്ററുകളിലും ഹാര്‍ബറുകളിലും എത്താറുണ്ട്. ഇത്തവണ കൊല്ലം ചവറ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറും രാവിലെ മുതല്‍ ശൂന്യമാണ്.

Tags: BoatFishingfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.