Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ: പത്രപ്രവര്‍ത്തക റാണ അയൂബിന് അറസ്റ്റില്‍ നിന്നും താല്‍ക്കാലിക സംരക്ഷണം

ജയ്ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പത്രപ്രവര്‍ത്തക റാണാ അയൂബിന് നാലാഴ്ചത്തെ സംരക്ഷണം നല്‍കി കോടതി. ബോംബെ ഹൈക്കോടതിയാണ് തിങ്കളാഴ്ച കേസില്‍ വിധി പ്രസ്താവിച്ചത്. ഈ കേസില്‍ ഉത്തര്‍പ്രദേശിലെ ഒരു കോടതിയെ സമീപിക്കാനായി റാണാ അയൂബ് മുന്‍കൂര്‍ജാമ്യം തേടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 07:29 pm IST
in India

മുംബൈ: ജയ്ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പത്രപ്രവര്‍ത്തക റാണാ അയൂബിന് നാലാഴ്ചത്തെ സംരക്ഷണം നല്‍കി കോടതി. ബോംബെ ഹൈക്കോടതിയാണ് തിങ്കളാഴ്ച കേസില്‍ വിധി പ്രസ്താവിച്ചത്. ഈ കേസില്‍ ഉത്തര്‍പ്രദേശിലെ ഒരു കോടതിയെ സമീപിക്കാനായി റാണാ അയൂബ് മുന്‍കൂര്‍ജാമ്യം തേടുകയായിരുന്നു.

ഗാസിയാബാദിലെ ലോണി ബോര്‍ഡര്‍ പൊലീസാണ് റാണാ അയൂബിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (മതകലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), 153എ (വിവിധ സംഘങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കല്‍), 295എ (മതവികാരം ഇളക്കിവിടുക എന്ന ഉദ്ദേശ്യത്തോടെ മനപൂര്‍വ്വം ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കല്‍), 505 (പൊതു കുഴപ്പം സൃഷ്ടിക്കാനുള്ള പ്രസ്താവനയിറക്കല്‍), 120ബി (കുറ്റകൃത്യം ചെയ്യാനുള്ള ഗൂഡാലോചന) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാതെയാണ് ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചുവെന്ന വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്.ഒരു സംഘം ഹിന്ദുക്കള്‍ സൂഫി അബ്ദുല്‍ സമദ് എന്ന വൃദ്ധനെ ആക്രമിച്ചെന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും പ്രചാരണമുണ്ടായി. വാസ്തവത്തില്‍ ജീവിതപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉപകരിക്കുമെന്ന് വാഗ്ദാനം ചെയ്ത വൃദ്ധന്‍ വിറ്റ മന്ത്രത്തകിടിന് ഫലം പോരെന്ന് പറഞ്ഞാണ്  ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ വൃദ്ധനെ മര്‍ദ്ദിച്ചത്. ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് വ്യാജ ശബ്ദം ചേര്‍ത്ത് ഇതിനെ  ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. ഈ വ്യാജവീഡിയോ ഫേസ് ബുക്ക് ലൈവിലൂടെ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ്  ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയും പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതില്‍ സമാജ് വാദി പാര്‍ട്ടിനേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് സുബൈറിനെതിരെയും കേസെടുത്തിട്ടുണ്ട്.  പിന്നീട് മോദി വിരുദ്ധചേരി മുഴുവന്‍ ഈ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങി.  

വര്‍ഗീയ സ്വഭാവമുള്ള സമൂഹ വിരുദ്ധ സന്ദേശങ്ങള്‍ വൈറലാകാന്‍ എന്തുകൊണ്ട് ട്വിറ്റര്‍ അനുവദിച്ചു എന്നതാണ് ഗാസിയാബാദ് പൊലീസിന്റെ  ചോദ്യം. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി വിരുദ്ധ പക്ഷക്കാരായ നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍  ഈ വീഡിയോ ട്വിറ്റര്‍ വഴി പങ്കുവെച്ചിരുന്നു.  

ഗാസിയാബാദ് പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തി.  വാങ്ങുന്നയാളുടെ ഭാവി മാറ്റിമറിക്കും എന്ന് വാഗ്ദാനം ചെയ്ത്  അബ്ദുള്‍ സമദ് സെയ്ഫി വിറ്റ മന്ത്രത്തകിട് ഫലിച്ചില്ലെന്നതിന്റെ പേരിലാണ് ഒരു സംഘം ചെറുപ്പക്കാര്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചത്. ഇതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. വൃദ്ധനെ മര്‍ദ്ദിക്കുന്ന യഥാര്‍ത്ഥ വീഡിയോയും പൊലീസ് കണ്ടെടുത്തു.

ഈ കേസില്‍ ട്വിറ്ററിനെതിരെയും കേസെടുത്തിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ ലോണി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.  ചോദ്യം ചെയ്യലിന് വീഡിയോ കാള്‍ വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന്  തിങ്കളാഴ്ച ട്വിറ്റര്‍ എംഡി യുപി പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതില്‍ തൃപ്തരല്ല.  നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും ട്വിറ്റര്‍ ഇന്ത്യ എംഡിയ്‌ക്ക് നോട്ടീസയയ്‌ക്കാനാണ് പൊലീസ് തീരുമാനം.  

ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ട് മതകലാപം ഉണ്ടാക്കാന്‍ സാധ്യതയുള്ള വ്യാജ വാര്‍ത്ത ട്വിറ്ററിലൂടെ പ്രചരിപ്പിക്കാന്‍ അനുവദിച്ചു എന്നതാണ് പൊലീസിന്റെ ചോദ്യം.  

Tags: ഷമാ മുഹമ്മദ്ഗാസിയാബാദ് മര്‍ദ്ദന കേസ്ഗാസിയാബാദ് മര്‍ദ്ദനക്കേസ്arrestആള്‍ട്ട് ന്യൂസ്മാധ്യമപ്രവര്‍ത്തകര്‍ലോണി മര്‍ദ്ദനകേസ്ട്വിറ്റര്‍റാണ അയൂബ്മനീഷ് മഹേശ്വരിട്വിറ്റര്‍ ഇന്ത്യ എംഡിലോണി സംഭവംഗാസിയാബാദ്സ്വര ഭാസ്‌കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

Local News

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

Local News

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

News

ബംഗാൾ കൽക്കരി കുംഭകോണം: ഐപിസി ഡയറക്ടർ വിനേഷ് ചന്ദേലിനെ ഇ ഡി അറസ്റ്റുചെയ്തു

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.