Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നു: സിപിഐ, കോണ്‍ഗ്രസ് നിലപാടുകളില്‍ ഇരട്ടത്താപ്പ്; സംഘടനകളുടെ സാന്നിദ്ധ്യത്തില്‍ ദുരൂഹത

സംസ്ഥാന സര്‍ക്കാരില്‍ പങ്കാളികളായ സിപിഐ നേതാക്കളാണ് തീരവാസികളെ വഞ്ചിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

Janmabhumi Online by Janmabhumi Online
Jun 20, 2021, 02:10 pm IST
in Alappuzha
thottapally

thottapally

FacebookTwitterWhatsAppTelegramLinkedinEmail

തോട്ടപ്പള്ളി: കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നതായി ആക്ഷേപം. കരിമണല്‍ വിറ്റഴിച്ച സര്‍ക്കാരിനെതിരെ  സമരം ചെയ്യാതെ മണല്‍  വാങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് രാഷ്‌ട്രീയ തട്ടിപ്പാണെന്നാണ് ആക്ഷേപം ഉയരുന്നത്. കരിമണല്‍ ഖനനവിരുദ്ധ ഏകോപന സമിതി എന്ന പേരില്‍ നടത്തുന്ന സമരത്തില്‍ മോശം പ്രതിച്ഛായ ഉള്ള ചില സംഘടകള്‍ വരെ അണിനിരന്നതോടെ സമരക്കാര്‍ തന്നെ രണ്ടു തട്ടിലായി. ദേശദ്രോഹ നിലപാടുകളുള്ള പ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്‍ശനം ഉയരുന്നു.  

സംസ്ഥാന സര്‍ക്കാരില്‍ പങ്കാളികളായ  സിപിഐ നേതാക്കളാണ് തീരവാസികളെ  വഞ്ചിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. കുട്ടനാടന്‍ മേഖലയ്‌ക്കു പോലും ഭാവിയില്‍ വന്‍ ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവോടെ ഐആര്‍ഇ, കെഎംഎംഎല്‍ എന്നീ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് ലോഡ് മണലാണ് കടത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന സമരവും കബളിപ്പിക്കലായി മാറുകയാണ്.  സമരക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാതെ ഐആര്‍ഇ തീരം വിടുക എന്ന ആവശ്യം മാത്രമാണ് ഉന്നയിക്കുന്നത് .കരിമണല്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുവാന്‍ തയാറാവാത്തതില്‍ ദുരൂഹതയുണ്ടന്ന് തീരദേശ വാസികള്‍ ചൂണ്ടി കാട്ടുന്നു.

തോട്ടപ്പള്ളിയില്‍ കരിമണല്‍ എടുക്കുവാന്‍ തുടക്കമിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അന്ന് പുറക്കാട് പഞ്ചായത്ത് ഭരിച്ചിരുന്നത് ഇന്നത്തെ സമരസമിതിയുടെ നേതാവായിരുന്നു എന്നതും സമരത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്ന സമരത്തിന് നേതൃത്വം കൊടുന്ന സിപിഐയുടെ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി. പ്രസാദ് ഇന്ന് മന്ത്രിയായിട്ടും കര്‍ഷകര്‍ക്ക് പോലും ഭീഷണിയാകുന്ന തോട്ടപ്പള്ളിയിലെ മണല്‍ കടത്ത് നിര്‍ത്തിവെയ്‌ക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെടുവാന്‍ തയാറായിട്ടില്ല. നിലവില്‍ നാല് മന്ത്രിമാര്‍ ഉള്ള സിപിഐ എന്ത് നിലപാടാണ് നിയമസഭയില്‍ എടുക്കുന്നതെന്ന് ഇവിടെ സമരം നടത്തുന്ന സിപിഐ നേതാക്കള്‍ വ്യക്തമാക്കണമെന്ന് തീരവാസികള്‍ ആവശ്യമുയരുന്നു. 21ന്  തീരദേശ ഹര്‍ത്താലും കരിമണല്‍ വിരുദ്ധ ഏകോപന സമിതിക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Mining
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

Business

ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി

India

എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്‌ട്രീയം തിളയ്‌ക്കുന്നു

Kerala

ഇടുക്കിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിരോധനം, രാത്രി യാത്രയ്‌ക്ക് വിലക്ക്, ഖനനത്തിനും നിരോധനം

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

പാലാരിവട്ടത്തെ മസാജ് പാര്‍ലറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, വെളളക്കെട്ട്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies