Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരരുടെ താവളമായി കേരളം; കേന്ദ്ര ഇന്റലിജന്‍സും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വോഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകള്‍ തള്ളി ഇടത്, വലത് സര്‍ക്കാരുകള്‍

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എസ്‌ഐയെ ഭീകരര്‍ വെടിവച്ച് കൊന്നത് 2020 ജനുവരിയിലാണ്. അതിനു മൂന്ന് മാസം മുമ്പ് തമിഴ് നാട് ക്യൂബ്രാഞ്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളുമായി ബന്ധമുള്ള തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നുവെന്ന് അവരുടെ ചിത്രം സഹിതം ആയിരുന്നു മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് സംസ്ഥാന പോലീസ് നടപടി തുടങ്ങിയത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 19, 2021, 08:13 am IST
inKerala

തിരുവനന്തപുരം: ഭീകരര്‍ക്കും രാജ്യവിരുദ്ധര്‍ക്കും കേരളം സുരക്ഷിത താവളമാകാന്‍ കാരണം ഇടത്, വലത് സര്‍ക്കാരുകളുടെ നിലപാടുകളും അനാസ്ഥയും. കേന്ദ്ര ഇന്റലിജന്‍സും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വോഷണ വിഭാഗങ്ങളും നല്‍കിയ മുന്നറിയിപ്പുകള്‍ കേരളത്തിലെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് പതിവ്. ബോംബ് നിര്‍മ്മാണം അടക്കം പരിശീലിക്കാന്‍ കേരളം തെരഞ്ഞെടുക്കുന്നുവെന്ന മുന്നറിയിപ്പുകളിലും നടപടിയെടുത്തില്ല. സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും തോക്കും അടക്കം കണ്ടെത്തുകയോ തുടര്‍ പരിശോധനകളോ അന്വേഷണങ്ങളോ ഇല്ല.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എസ്‌ഐയെ ഭീകരര്‍ വെടിവച്ച് കൊന്നത് 2020 ജനുവരിയിലാണ്. അതിനു മൂന്ന് മാസം മുമ്പ് തമിഴ് നാട് ക്യൂബ്രാഞ്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളുമായി ബന്ധമുള്ള  തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നുവെന്ന് അവരുടെ ചിത്രം സഹിതം ആയിരുന്നു മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് സംസ്ഥാന പോലീസ് നടപടി തുടങ്ങിയത്.

തമിഴ്‌നാട്ടിലെ മുസ്ലിം ഭീകര സംഘടനയായ അല്‍ ഉമയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്) എന്ന ഭീകര സംഘടനയുടെ ബുദ്ധി കേന്ദ്രമായ സെയ്തലി വിതുരയില്‍ താമസിച്ചത് ഒരു വര്‍ഷത്തോളമാണ്. അവിടെ താമസിച്ചാണ് കളിയിക്കാവിള ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. ആക്രമണത്തിന്‌ശേഷം തമിഴ്‌നാട്  ക്യുബ്രാഞ്ച് പരിശോധന നടത്തിക്കഴിഞ്ഞാണ് കേരള പോലീസ് വിവരം അറിയുന്നത്. കൂട്ടാളികളായ അഞ്ചുപേരെ കുളത്തൂപ്പുഴ വന മേഖലയിലെ പാലരുവിക്ക് സമീപത്ത് നിന്നും പിടികൂടുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ മുദ്രയുള്ള വെടിയുണ്ടകളും കുളത്തൂപ്പുഴ വന മേഖലയില്‍ നിന്നും കണ്ടെത്തി. എന്നിട്ടും സംസ്ഥാന പോലീസോ ആന്റി ടെററിസ്റ്റ് സ്‌ക്വാഡോ (എടിഎസ്) തുടര്‍ നിരീക്ഷണം നടത്തിയില്ല.

2018ല്‍ കാസര്‍കോട്ടു  നിന്ന് ഐഎസി ലേക്ക് നടത്തിയ റിക്രൂട്ടമെന്റിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ പ്രതേ്യക അന്വേഷണം വേണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് തന്നെ ആവശ്യപ്പെട്ടതാണ്. 2013ല്‍ കോന്നിക്ക് സമീപത്തു നിന്നും സമാനമായ രീതിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും അേന്വഷണം ഉണ്ടായില്ല. കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിട്ടും അന്വേഷണം നടന്നില്ല. 2017 ജൂണില്‍ പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് കൈത്തോക്കുകള്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല.  

കഴിഞ്ഞ ദിവസം പാടം, കോന്നി വനമേഖലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. ജനുവരിയില്‍ കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്‌നാട് ക്യു ബ്രാഞ്ചും സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏഴ് മാസം മുമ്പ് പന്തളം സ്വദേശിയെ യുപി പോലീസ് ഭീകര പ്രവര്‍ത്തനത്തിന് പിടികൂടിയതോടെയാണ് ഈ വിവരം പുറത്ത് വന്നത്. തട്ടാക്കുടി, പാടം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് വിവരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഈ വിവരം അടക്കം നല്‍കിയിട്ടും സംസ്ഥാനം ഗൗരവമായി എടുത്തില്ല.

Tags: keralaterrorismകേരള സര്‍ക്കാര്‍Jihadi TerrorismKerala Jihadis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.