Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ്ടു കേരള സിലബസ് മൂല്യനിര്‍ണയം അശാസ്ത്രീയമെന്ന് ആക്ഷേപം, നിരവധി പേര്‍ക്ക് ലഭിക്കുക പരമാവധി മാര്‍ക്ക്, ഉന്നത വിദ്യാഭ്യാസ പ്രവേശനം ബുദ്ധിമുട്ടും

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. 60 മാര്‍ക്കിന് മുകളിലേക്ക് എത്രയെഴുതിയാലും വിദ്യാര്‍ത്ഥിക്ക് കിട്ടുന്ന പരമാവധി മാര്‍ക്ക് 60 ആണ്. വിദ്യാര്‍ത്ഥി എഴുതിയ മുഴുവന്‍ ചോദ്യങ്ങളും മൂല്യനിര്‍ണ്ണയനം നടത്തി മാത്രമേ പരമാവധി മാര്‍ക്കായ 80, 60 നല്‍കാന്‍ പാടുള്ളുവെന്നതിനാല്‍ ജോലിഭാരമേറുന്നതായി അധ്യാപകര്‍ പറയുന്നു.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Jun 15, 2021, 04:52 pm IST
in Kerala

കണ്ണൂര്‍: ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ കേരള സിലബസ് മൂല്യനിര്‍ണയം അശാസ്ത്രീയമെന്ന ആക്ഷേപം ശക്തമാകുന്നു. 160 മാര്‍ക്കിനും 120 മാര്‍ക്കിനും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ലഭിക്കുന്ന മാര്‍ക്കാകട്ടെ 80, 60 വീതമാണ്. ഇംഗ്ലീഷ്, സെക്കന്റ് ലാഗ്വേജ് എന്നിവയുടെ ചേദ്യപേപ്പറില്‍ 160 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിരിക്കുന്നത്. പക്ഷെ ഈ വിഷയങ്ങളില്‍ 80 മാര്‍ക്കിന് മുകളില്‍ എത്രയും വിദ്യാര്‍ത്ഥി പരീക്ഷയെഴുതി നേടിയാലും കുട്ടിക്ക് ലഭിക്കുക 80 മാര്‍ക്ക് മാത്രമായിരിക്കും.  

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. 60 മാര്‍ക്കിന് മുകളിലേക്ക് എത്രയെഴുതിയാലും വിദ്യാര്‍ത്ഥിക്ക് കിട്ടുന്ന പരമാവധി മാര്‍ക്ക് 60 ആണ്. വിദ്യാര്‍ത്ഥി എഴുതിയ മുഴുവന്‍ ചോദ്യങ്ങളും മൂല്യനിര്‍ണ്ണയനം നടത്തി മാത്രമേ പരമാവധി മാര്‍ക്കായ 80, 60 നല്‍കാന്‍ പാടുള്ളുവെന്നതിനാല്‍ ജോലിഭാരമേറുന്നതായി അധ്യാപകര്‍ പറയുന്നു.  

ചോദ്യപേപ്പറില്‍ തിരഞ്ഞെടുത്ത് ഉത്തരം എഴുതുവാനുള്ള അനുവാദം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതിരുന്നതാണ് ഇത്തരത്തില്‍ അശാസ്ത്രീയ മൂല്യനിര്‍ണ്ണയനത്തിന് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഈ വര്‍ഷം കൊറോണ മൂലം ഓണ്‍ ലൈന്‍ ക്ലാസ്സുകളാണ് നടന്നത്. ഇത് കാരണം കുട്ടുകള്‍ക്ക് പരീക്ഷ തയ്യാറെടുപ്പിന് വേണ്ടി എല്ലാ വിഷയത്തിന്റെയും ഓരോ അധ്യായത്തില്‍ നിന്നും 30 ശതമാനം വരെ പഠനഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചോദ്യങ്ങളിട്ടിട്ടുള്ളത്. പഠനത്തെ നിസാരമായി പരിഗണിക്കുന്ന കുട്ടിക്കും ഗൗരവമായി പരിഗണിക്കുന്ന കുട്ടിക്കും സമാനമായ മാര്‍ക്ക് ലഭിക്കുന്ന അശാസ്ത്രീയത കൂടി ഇതില്‍ നിഴലിക്കുന്നുവെന്നതും ആ മൂല്യനിര്‍ണയനത്തിന്റെ ഒരു അപാകതയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ചോദ്യപേപ്പറില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമാവധി മാര്‍ക്കിന് താഴെ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ വ്യത്യാസങ്ങളൊന്നും തന്നെ വരുന്നുമില്ല. നിരവധി പേര്‍ക്ക് പരമാവധി മാര്‍ക്ക് ലഭിക്കുന്നതോടെ അവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെ ഇത് സാരമായി ബാധിക്കുമെന്ന ആരോപണമുണ്ട്. എഞ്ചിനിയറിംഗ്, മെഡിക്കല്‍ പ്രവേശന നടപടികളെയാണ് ഇത് ഏറെ ബാധിക്കുകയെന്ന ആശങ്ക ഉയരുന്നു. സിബിഎസ്‌സി തലത്തില്‍ പരീക്ഷ നടക്കാത്തതിനാല്‍ തന്നെ കേരള സിലബസ്സിലെ ഈ മൂല്യനിര്‍ണയം ഡിഗ്രിതല പ്രവേശനത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.  

സിബിഎസ്‌സി തലത്തില്‍ പ്ലസ്ടു പഠനം നടത്തിയ നിരവധി പേര്‍ക്ക് ഇത്തവണ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാതെ വരുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ഒരേ മാര്‍ക്കില്‍ നിരവധി പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടുന്നതോടെ മെഡിക്കല്‍, എഞ്ചിനിയറിംഗ് തുടങ്ങിയവയുടെ പ്രവേശന റാങ്ക് നിര്‍ണയനത്തെ ഇത് ബാധിക്കാനിടയുണ്ടെന്ന് ആക്ഷേപമുണ്ട്. കേരള സിലബസില്‍ പരമാവധി മാര്‍ക്ക് പരിധി താഴ്‌ത്തി നിശ്ചയിച്ചതും അതിന് മുകളിലേക്ക് ലഭിക്കുന്ന കുട്ടികളുടെ മാര്‍ക്ക് പരമാവധിയിലേക്ക് താഴ്‌ത്തുന്നതും കുട്ടികളുടെ ഭാവിയെ സര്‍ക്കാര്‍ പന്താടുന്നതിന് തുല്യമാണെന്ന ആരോപണം ശക്തമാണ്.

Tags: പ്ലസ്ടുstudentValuation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.