Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അയ്യങ്കുന്നില്‍ പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍

ഉപയോഗിക്കുന്ന കമ്പിയുടെ വ്യാസത്തിന്റെ 3 ഇരട്ടിയാണ് കമ്പിയും ഷട്ടറിംഗ് ഉം തമ്മില്‍ ഉണ്ടായിരിക്കേണ്ട കവറിംഗ്. മിനിമം 2 ഇരട്ടി എങ്കിലും വേണം . എന്നാല്‍ ഈ അടിസ്ഥാന നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഈയൊരു പാലം പണിതിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:13 pm IST
in Kannur

ഇരിട്ടി :  അയ്യന്‍കുന്ന് പഞ്ചായത്ത് ഈന്തുംകരി വാഡിലെ ഏഴാംകടവില്‍ കുണ്ടൂര്‍പുഴക്ക് കുറുകേ പണിത പാലം നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ ബീമുകളുടെ വാര്‍പ്പ് കഴിഞ്ഞപ്പോള്‍ കമ്പികള്‍ മുഴുവന്‍ പുറത്തായ നിലയിലാണ്. ഇതില്‍ വന്‍ അഴിമതി ആരോപിച്ചാണ് വാര്‍ഡ് അംഗം ജോസ് എ വണ്‍  അടക്കമുള്ള നാട്ടുകാര്‍ അന്വേഷണം ആവശ്യപ്പെട്ട്  വിജിലന്‍സില്‍ പരാതി നല്കാന്‍ ഒരുങ്ങുന്നത്.  

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ജില്ലാ പഞ്ചായത്ത്, ഇരിട്ടി ബ്ലോക്ക്  പഞ്ചായത്ത് എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തില്‍ ആണ് പാലം നിര്‍മ്മിക്കുന്നത്.  2019 ജനുവരിയില്‍ ആണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തില്‍ പുരോഗതി ഇല്ലാഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാരുടെ പരാതിയും മാധ്യമ വാര്‍ത്തകളുടെ സമ്മര്‍ദ്ദവും മൂലം രണ്ടര വര്‍ഷമാകുമ്പോഴാണ് ഇപ്പോള്‍ ഇതിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി  നടക്കുന്നത്.  

3 ബീമുകളും സ്ലാബും ചേര്‍ന്ന ഈ ചെറിയ പാലത്തിന്റെ വാര്‍പ്പ് പണി നടന്നതും  പൊതുജന സഹകരണത്തിലൂടെയായിരുന്നു. കോണ്‍ട്രാക്ടറുടെയും  ഉത്തരവാദിത്വമില്ലാത്ത സമീപനം മൂലമാണ് പണികള്‍ നീണ്ടു പോകാന്‍ ഇടയായത് . മേല്‍നോട്ടം വഹിക്കേണ്ട  എന്‍ജിനിയര്‍മാരുടെ ഭാഗത്തു നിന്ന് കടുത്ത അവഗണനയും ഉത്തരവാദിത്വമില്ലായ്‌മയും ഉണ്ടായിട്ടുണ്ടെന്നും,  ഒരു വാര്‍പ്പിന് അതിലുപയോഗിക്കുന്ന കമ്പിക്ക് കവറിംഗ് ഉണ്ടായിരിക്കണമെന്ന സാമാന്യ  നിയമം പോലും പാലിക്കാതെയാണ് വാര്‍പ്പ് നടത്തിയിരിക്കുന്നതെന്നും  വാര്‍ഡ് മെമ്പര്‍ ജോസ് എ വണ്‍ പറഞ്ഞു.  എന്‍ജിനിയര്‍മാരുടെ ഭാഗത്തു നിന്നും വലിയ വീഴ്ചതന്നെയാണ്  ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.  

ഉപയോഗിക്കുന്ന കമ്പിയുടെ വ്യാസത്തിന്റെ 3 ഇരട്ടിയാണ് കമ്പിയും ഷട്ടറിംഗ് ഉം തമ്മില്‍ ഉണ്ടായിരിക്കേണ്ട കവറിംഗ്. മിനിമം 2 ഇരട്ടി എങ്കിലും വേണം . എന്നാല്‍ ഈ അടിസ്ഥാന നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഈയൊരു പാലം പണിതീര്‍ത്തിരിക്കുന്നതെന്നാണ് ഒരു ബില്‍ഡിങ് ഡിസൈനര്‍ കൂടിയായ ജോസ് എ വണ്‍ പറയുന്നത്.   സംഭവത്തില്‍ വിജലന്‍സ് അന്വേഷണം നടത്തണമെന്നും, ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും, കൃത്യ നിര്‍വഹണത്തില്‍  അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിജിലന്‍സില്‍ പരാതി നല്‍കുമെന്നും ജോസ് പറഞ്ഞു.  

Tags: kannurവിജിലന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.