Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസിലെ മലയാളികള്‍; കേന്ദ്രത്തിനെതിരെ ആയുധമാക്കാന്‍ നീക്കം; സഹതാപം സൃഷ്ടിച്ച് രാഷ്‌ട്രീയക്കളി നടത്താന്‍ മലയാള മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ ശ്രമം

ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആദ്യം കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ആലോചിച്ചിരുന്നത്. എന്നാല്‍, ഇവരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസാരിച്ചതോടെ ഇവര്‍ തീവ്രവാദം വെടിഞ്ഞിട്ടില്ലെന്ന് മനസിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 08:27 am IST
in Kerala

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഐഎസില്‍ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തിയ മലയാളി യുവതികളെ വച്ച് രാഷ്‌ട്രീയക്കളി നടത്താന്‍ മാധ്യമങ്ങളും ഒരു വിഭാഗവും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇവര്‍ക്കു വേണ്ടി സഹതാപമുയര്‍ത്താനുള്ള ശ്രമം.

ഐസില്‍ ചേര്‍ന്ന മലയാളികളായ നാലു  യുവതികളുടെയും ഭര്‍ത്താക്കന്മാര്‍ വിവിധ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണ്. ഇവര്‍ നാലു പേരും ഇപ്പോഴും ഐഎസ് ആശയങ്ങളുമായി കഴിയുകയാണ്. മനംമാറിയിട്ടില്ല.  ഇവര്‍ തീവ്രമായി മാറിയിട്ടുണ്ടെന്നാണ് (ഹൈലി റാഡിക്കലൈസ്ഡ്) രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അതിനാല്‍ ഇവര്‍ ഏതു രാജ്യത്താണോ ഉള്ളത്, അവിടത്തെ നിയമമനുസരിച്ച് വിചാരണ നേരിടട്ടെ എന്ന സുചിന്തിതമായ നിലപാടിലാലണ് കേന്ദ്രം. എന്നാല്‍, ഈ നിലപാട് ക്രൂരമാണെന്ന മട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഇവരെ മടക്കിക്കൊണ്ടുവരണമെന്ന് പ്രചാരണം നടത്തി, കേന്ദ്രത്തിനെതിരെയുള്ള നീക്കമാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്.

തീവ്രവാദത്തില്‍ തന്നെ; മാതൃക ഫ്രാന്‍സ്

ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആദ്യം കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ആലോചിച്ചിരുന്നത്. എന്നാല്‍, ഇവരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസാരിച്ചതോടെ ഇവര്‍ തീവ്രവാദം വെടിഞ്ഞിട്ടില്ലെന്ന് മനസിലായി. ഇവര്‍ അങ്ങേയറ്റം സ്വാധീനിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ഫ്രാന്‍സിന്റെ മാതൃക സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.  

അഫ്ഗാന്‍ നിയമ പ്രകാരം അവരെ വിചാരണ ചെയ്യട്ടെ എന്ന നിലപാടിലാണ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇവര്‍ക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017ലാണ് 21 പേര്‍ ഐഎസില്‍ ചേരാന്‍ പോയതോടെ എന്‍ഐഎ കേസ് എടുത്തത്. ഇറാന്‍ വഴിയാണ് 2016ല്‍ ഇവര്‍ അഫ്ഗാനില്‍ എത്തിയത്.

ക്ഷയിച്ചു; പക്ഷെ  ഭയക്കണം

ഐഎസിന്റെ അഫ്ഗാനിലെ ഖൊറോസാന്‍ യൂണിറ്റ് ക്ഷയിച്ചുവെന്നാണ് യുഎന്‍ രക്ഷാ സമിതി വിലയിരുത്തല്‍. എന്നാല്‍, 2020 ജൂണില്‍ ഷഹാബ് അല്‍മുജാഹിര്‍ എന്ന ഭീകരന്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. അതോടെ അത് വീണ്ടും കരുത്താര്‍ജിച്ചേക്കാമെന്ന് അഫ്ഗാന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

Tags: ISISMalayalamമാധ്യമ പ്രവര്‍ത്തകര്‍നിമിഷ ഫാത്തിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.