Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ ദിശയില്ലാത്ത പോക്ക്, ചാഞ്ചാടുന്ന ആദര്‍ശം, സേന-ഇടത് സഖ്യം… കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ നിരത്തി ജിതിന്‍ പ്രസാദ

ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ കൂടെ നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 08:44 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വ്യാഴാഴ്ച മനസ്സ് തുറന്നു.

ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ എടുത്ത തീരുമാനമല്ല, നല്ലതുപോലെ ചിന്തിച്ചെടുത്ത തീരുമാനം എന്നായിരുന്നു ജിതിന്‍ പ്രസാദയുടെ വിശദീകരണം. ‘പൊതുജീവിതത്തില്‍ ഉള്ളവരാണ് രാഷ്‌ട്രീയക്കാര്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഈ ലക്ഷ്യം നേടാനായില്ലെങ്കില്‍ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം വിജയമാവില്ല,’ ജിതിന്‍ പ്രസാദ പറഞ്ഞു.

ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: ‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ കൂടെ ഒരു സംസ്ഥാനത്ത് നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?’

തന്റെ അനുയായികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുജനവും കോണ്‍ഗ്രസും തമ്മില്‍ നല്ല വിടവുണ്ട്. തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. തോല്‍വികളുണ്ടാവുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനവും കുറയുകയാണ്. എന്നാല്‍ ചോര്‍ച്ച അടക്കേണ്ടതിനെക്കുറിച്ച് ആരും അവിടെ ചിന്തിക്കാറില്ല,’ അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഏഴു വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഷ്ടപ്പെട്ടു. 2014 മുതല്‍ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ തോറ്റു. തോല്‍വികൊണ്ടാണ് മാറിയതെങ്കില്‍ എനിക്ക് മുന്‍പേ മാറാമായിരുന്നു.,’ ജിതിന്‍ പ്രസാദ പറഞ്ഞു.

‘ദിശതെറ്റിയുള്ള പോക്കാണ് കോണ്‍ഗ്രസിന്‍റേത്. പലതവണ തെരഞ്ഞെടുപ്പു തോല്‍വികളറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ പ്രശസ്തിയില്‍ തട്ടി കോണ്‍ഗ്രസിന്റെ എല്ലാവരും തകര്‍ന്നു. തത്വാധിഷ്ഠിതമായി മുന്നേറുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. മറ്റ് പാര്‍ട്ടികളെല്ലാം ഓരോരോ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കറങ്ങുന്നവയാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തിന്റെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ എപ്പോഴും ചാഞ്ചാട്ടങ്ങളാണ്. അതേ സമയം ബിജെപിയുടേതാകട്ടെ ഉറച്ച ആദര്‍ശങ്ങളാണ്,’ ജിതിന്‍ പ്രസാദ ചൂണ്ടിക്കാട്ടുന്നു.

Tags: keralabjpcongressമഹാരാഷ്ട്രബംഗാള്‍cpimShiv Senaജിതിന്‍ പ്രസാദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.