Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിക്ക് അഞ്ച് കോടിയെങ്കില്‍ ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി; ഏത് ത്രാസില്‍വെച്ചാണ് സ്മാരകങ്ങള്‍ക്കുള്ള കോടികളുടെ ഈ നീക്കിവെപ്പ്?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 04:41 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.  

ജീവിച്ചിരിക്കുന്ന ഗൗരിയമ്മയോട് കാട്ടിയ അവഗണനയും ചതിയും മരിച്ച ഗൗരിയമ്മയോട് സ്നേഹം വാരിക്കോരി നല്‍കി നികത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാല്‍ ഈ തന്ത്രം വീണ്ടും പിഴയ്‌ക്കുകയാണ്. കെ.എം. മാണി എന്ന ഏറ്റവുമൊടുവില്‍ ബാര്‍കോഴക്കേസില്‍ കുടുങ്ങി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്ന ധനമന്ത്രിയ്‌ക്ക് സ്മാരകം പണിയാന്‍ സിപിഎം നീക്കിവെച്ചത് അഞ്ച് കോടിയാണ്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി കെ.എം. മാണിയ്‌ക്ക് സ്മാരകം പണിയാന്‍ നീക്കിവെച്ചത്. അതില്‍ പകുതിയില്‍ താഴെ തുക മാത്രമാണ് (കൃത്യമായി പറഞ്ഞാല്‍ 40 ശതമാനം മാത്രം തുക) ഗൗരിയമ്മയുടെ സ്മാരകത്തിന്അനുവദിച്ചിരിക്കുന്നത്.  എന്താണ് ഈ തുക വകയിരുത്തലില്‍ വന്ന വ്യത്യാസത്തിന്റെ മാനദണ്ഡം എന്നത് അറിയുന്നില്ല. 

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ വരാനിരിക്കുന്ന തലമുറയ്‌ക്ക് ഒരു പക്ഷെ കൂടുതല്‍ പഠിക്കേണ്ടി വരിക ഗൗരിയമ്മയെക്കുറിച്ചാണ്.  ഇഎംഎസിന്റെ നേതൃത്വത്തില്‍ ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ആദ്യമന്ത്രിയായിരുന്നു ഗൗരിയമ്മ. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുമെങ്കില്‍ അനേകം കുഞ്ഞുങ്ങളുടെ അമ്മയായേനെ എന്ന് പിന്നീട് തുറന്നടിച്ച ഗൗരിയമ്മ സ്വാതന്ത്ര്യത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കും വേണ്ടി അനുഭവിച്ച ത്യാഗപൂര്‍ണ്ണമായ ജീവിതം….എന്ത് അളവുകോലെടുത്താലും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒന്നുകില്‍ കെ.എം.മാണിയ്‌ക്ക് നീക്കിവെച്ചതുപോലെ ഗൗരിയമ്മയുടെ സ്മാരകത്തിനും അഞ്ച് കോടി നീക്കിവെക്കേണ്ടതായിരുന്നു. എന്തായാലും മാണിയേക്കാള്‍ അമ്പതുശതമാനത്തില്‍ താഴെയാണ് ഗൗരിയമ്മയുടെ സ്ഥാനം എന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. 

ഒരു ചില്ലിക്കാശ് കയ്യിലില്ലാതെ വന്ന് രാഷ്‌ട്രീയത്തില്‍ നിന്ന് വാരി കോടിപതിയായതാണ് മാണിയുടെ ചരിത്രമെങ്കില്‍ കയ്യിലുള്ളതെല്ലാം പാര്‍ട്ടിക്കായി തുലച്ചതാണ് ഗൗരിയമ്മയുടെ  ജീവിതം. 

Tags: ബാലഗോപാലിന്‍റെ ബജറ്റ്Pinarayi Vijayanകെ.എന്‍. ബാലഗോപാല്‍cpimNakedകെ.എം. മാണിGowriyammaകേരളാ ബജറ്റ്ഗൗരിയമ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.