Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിക്ക് അഞ്ച് കോടിയെങ്കില്‍ ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി; ഏത് ത്രാസില്‍വെച്ചാണ് സ്മാരകങ്ങള്‍ക്കുള്ള കോടികളുടെ ഈ നീക്കിവെപ്പ്?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 04:41 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.  

ജീവിച്ചിരിക്കുന്ന ഗൗരിയമ്മയോട് കാട്ടിയ അവഗണനയും ചതിയും മരിച്ച ഗൗരിയമ്മയോട് സ്നേഹം വാരിക്കോരി നല്‍കി നികത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാല്‍ ഈ തന്ത്രം വീണ്ടും പിഴയ്‌ക്കുകയാണ്. കെ.എം. മാണി എന്ന ഏറ്റവുമൊടുവില്‍ ബാര്‍കോഴക്കേസില്‍ കുടുങ്ങി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്ന ധനമന്ത്രിയ്‌ക്ക് സ്മാരകം പണിയാന്‍ സിപിഎം നീക്കിവെച്ചത് അഞ്ച് കോടിയാണ്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി കെ.എം. മാണിയ്‌ക്ക് സ്മാരകം പണിയാന്‍ നീക്കിവെച്ചത്. അതില്‍ പകുതിയില്‍ താഴെ തുക മാത്രമാണ് (കൃത്യമായി പറഞ്ഞാല്‍ 40 ശതമാനം മാത്രം തുക) ഗൗരിയമ്മയുടെ സ്മാരകത്തിന്അനുവദിച്ചിരിക്കുന്നത്.  എന്താണ് ഈ തുക വകയിരുത്തലില്‍ വന്ന വ്യത്യാസത്തിന്റെ മാനദണ്ഡം എന്നത് അറിയുന്നില്ല. 

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ വരാനിരിക്കുന്ന തലമുറയ്‌ക്ക് ഒരു പക്ഷെ കൂടുതല്‍ പഠിക്കേണ്ടി വരിക ഗൗരിയമ്മയെക്കുറിച്ചാണ്.  ഇഎംഎസിന്റെ നേതൃത്വത്തില്‍ ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ആദ്യമന്ത്രിയായിരുന്നു ഗൗരിയമ്മ. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുമെങ്കില്‍ അനേകം കുഞ്ഞുങ്ങളുടെ അമ്മയായേനെ എന്ന് പിന്നീട് തുറന്നടിച്ച ഗൗരിയമ്മ സ്വാതന്ത്ര്യത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കും വേണ്ടി അനുഭവിച്ച ത്യാഗപൂര്‍ണ്ണമായ ജീവിതം….എന്ത് അളവുകോലെടുത്താലും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒന്നുകില്‍ കെ.എം.മാണിയ്‌ക്ക് നീക്കിവെച്ചതുപോലെ ഗൗരിയമ്മയുടെ സ്മാരകത്തിനും അഞ്ച് കോടി നീക്കിവെക്കേണ്ടതായിരുന്നു. എന്തായാലും മാണിയേക്കാള്‍ അമ്പതുശതമാനത്തില്‍ താഴെയാണ് ഗൗരിയമ്മയുടെ സ്ഥാനം എന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. 

ഒരു ചില്ലിക്കാശ് കയ്യിലില്ലാതെ വന്ന് രാഷ്‌ട്രീയത്തില്‍ നിന്ന് വാരി കോടിപതിയായതാണ് മാണിയുടെ ചരിത്രമെങ്കില്‍ കയ്യിലുള്ളതെല്ലാം പാര്‍ട്ടിക്കായി തുലച്ചതാണ് ഗൗരിയമ്മയുടെ  ജീവിതം. 

Tags: ബാലഗോപാലിന്‍റെ ബജറ്റ്Pinarayi Vijayanകെ.എന്‍. ബാലഗോപാല്‍cpimNakedകെ.എം. മാണിGowriyammaകേരളാ ബജറ്റ്ഗൗരിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

പുതിയ വാര്‍ത്തകള്‍

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.