Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിക്ക് അഞ്ച് കോടിയെങ്കില്‍ ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി; ഏത് ത്രാസില്‍വെച്ചാണ് സ്മാരകങ്ങള്‍ക്കുള്ള കോടികളുടെ ഈ നീക്കിവെപ്പ്?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 04:41 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്‌ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.  

ജീവിച്ചിരിക്കുന്ന ഗൗരിയമ്മയോട് കാട്ടിയ അവഗണനയും ചതിയും മരിച്ച ഗൗരിയമ്മയോട് സ്നേഹം വാരിക്കോരി നല്‍കി നികത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാല്‍ ഈ തന്ത്രം വീണ്ടും പിഴയ്‌ക്കുകയാണ്. കെ.എം. മാണി എന്ന ഏറ്റവുമൊടുവില്‍ ബാര്‍കോഴക്കേസില്‍ കുടുങ്ങി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്ന ധനമന്ത്രിയ്‌ക്ക് സ്മാരകം പണിയാന്‍ സിപിഎം നീക്കിവെച്ചത് അഞ്ച് കോടിയാണ്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി കെ.എം. മാണിയ്‌ക്ക് സ്മാരകം പണിയാന്‍ നീക്കിവെച്ചത്. അതില്‍ പകുതിയില്‍ താഴെ തുക മാത്രമാണ് (കൃത്യമായി പറഞ്ഞാല്‍ 40 ശതമാനം മാത്രം തുക) ഗൗരിയമ്മയുടെ സ്മാരകത്തിന്അനുവദിച്ചിരിക്കുന്നത്.  എന്താണ് ഈ തുക വകയിരുത്തലില്‍ വന്ന വ്യത്യാസത്തിന്റെ മാനദണ്ഡം എന്നത് അറിയുന്നില്ല. 

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ വരാനിരിക്കുന്ന തലമുറയ്‌ക്ക് ഒരു പക്ഷെ കൂടുതല്‍ പഠിക്കേണ്ടി വരിക ഗൗരിയമ്മയെക്കുറിച്ചാണ്.  ഇഎംഎസിന്റെ നേതൃത്വത്തില്‍ ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ആദ്യമന്ത്രിയായിരുന്നു ഗൗരിയമ്മ. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുമെങ്കില്‍ അനേകം കുഞ്ഞുങ്ങളുടെ അമ്മയായേനെ എന്ന് പിന്നീട് തുറന്നടിച്ച ഗൗരിയമ്മ സ്വാതന്ത്ര്യത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കും വേണ്ടി അനുഭവിച്ച ത്യാഗപൂര്‍ണ്ണമായ ജീവിതം….എന്ത് അളവുകോലെടുത്താലും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒന്നുകില്‍ കെ.എം.മാണിയ്‌ക്ക് നീക്കിവെച്ചതുപോലെ ഗൗരിയമ്മയുടെ സ്മാരകത്തിനും അഞ്ച് കോടി നീക്കിവെക്കേണ്ടതായിരുന്നു. എന്തായാലും മാണിയേക്കാള്‍ അമ്പതുശതമാനത്തില്‍ താഴെയാണ് ഗൗരിയമ്മയുടെ സ്ഥാനം എന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. 

ഒരു ചില്ലിക്കാശ് കയ്യിലില്ലാതെ വന്ന് രാഷ്‌ട്രീയത്തില്‍ നിന്ന് വാരി കോടിപതിയായതാണ് മാണിയുടെ ചരിത്രമെങ്കില്‍ കയ്യിലുള്ളതെല്ലാം പാര്‍ട്ടിക്കായി തുലച്ചതാണ് ഗൗരിയമ്മയുടെ  ജീവിതം. 

Tags: Pinarayi Vijayanകെ.എന്‍. ബാലഗോപാല്‍cpimNakedകെ.എം. മാണിGowriyammaകേരളാ ബജറ്റ്ഗൗരിയമ്മബാലഗോപാലിന്‍റെ ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.