Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മന്ത്രിസഭാ യോഗങ്ങളില്‍ ശൂന്യവേള നടപ്പാക്കണം’; ഹിമന്ത ബിശ്വ ശര്‍മയ്‌ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം, ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 06:06 pm IST
in India

ഗുവാഹത്തി: സര്‍ക്കാരിനെക്കുറിച്ചുള്ള മോശം പ്രതികരണങ്ങള്‍ മാത്രം കേള്‍ക്കുന്നതിനായി മന്ത്രിസഭാ യോഗങ്ങളില്‍ ‘ശൂന്യവേള’ പോലുള്ള ആശയങ്ങള്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബുധാനാഴ്ച ദല്‍ഹിയില്‍ നരേന്ദ്രമോദിയുമായി ഹിമന്ത ബിശ്വ ശര്‍മ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘മന്ത്രിസഭയില്‍ മന്ത്രിമാര്‍ എല്ലാ മോശം പ്രതികരണങ്ങളും എംഎല്‍എമാരില്‍നിന്ന് ശേഖരിച്ച് ഒരു മുതിര്‍ന്ന മന്ത്രിക്ക് നല്‍കണം. പിന്നീട് ഞാന്‍ മന്ത്രിസഭയ്‌ക്കൊപ്പം ചേരും. സര്‍ക്കാരിനെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ മാത്രം മുതിര്‍ന്ന മന്ത്രി വിശദീകരിക്കും. ഇതുമൂലം ഉടനടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കാനാകും’- ബുധനാഴ്ച അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു. ‘അദ്ദേഹമിത് ഗുജറാത്തില്‍ ചെയ്തുവെന്ന് മോദിജി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഈ രീതി അസമിലും തുടങ്ങും’.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘മോശം പ്രതികരണങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുക്കന്നു. അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുന്നു’. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു. 

കോവിഡ് മഹാമാരി, തന്റെ രാഷ്‌ട്രീയ ജീവിതം, കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍, കേന്ദ്രവും സംസ്ഥാവുമായുള്ള ബന്ധം, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി, അസമിന്റെ ഭാവി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് നിലപാട് വ്യക്തമാക്കി. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ ശര്‍മ രൂക്ഷമായി വിമര്‍ശിച്ചു. 

‘പ്രധാനമന്ത്രിപദത്തെ തീര്‍ച്ചയായും ബഹുമാനിക്കണം. ഈ രീതിയില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. പ്രധാനമന്ത്രിക്കായി 30 മിനിറ്റ് എന്തിന് ഞാന്‍ കാത്തിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍… എന്റെ രാഷ്‌ട്രീയ ജീവത്തിലുടനീളം അത്തരം വാദങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കരുതുന്നില്ല. സോണിയാഗാന്ധിയെ കാണാനായി മുഖ്യമന്ത്രിമാര്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’- അദ്ദേഹം പറയുന്നു.  

Tags: Prime Ministerനരേന്ദ്രമോദിഹിമന്ത ബിശ്വ ശര്‍മശൂന്യവേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

India

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Kerala

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.