Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മന്ത്രിസഭാ യോഗങ്ങളില്‍ ശൂന്യവേള നടപ്പാക്കണം’; ഹിമന്ത ബിശ്വ ശര്‍മയ്‌ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം, ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 06:06 pm IST
in India

ഗുവാഹത്തി: സര്‍ക്കാരിനെക്കുറിച്ചുള്ള മോശം പ്രതികരണങ്ങള്‍ മാത്രം കേള്‍ക്കുന്നതിനായി മന്ത്രിസഭാ യോഗങ്ങളില്‍ ‘ശൂന്യവേള’ പോലുള്ള ആശയങ്ങള്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബുധാനാഴ്ച ദല്‍ഹിയില്‍ നരേന്ദ്രമോദിയുമായി ഹിമന്ത ബിശ്വ ശര്‍മ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘മന്ത്രിസഭയില്‍ മന്ത്രിമാര്‍ എല്ലാ മോശം പ്രതികരണങ്ങളും എംഎല്‍എമാരില്‍നിന്ന് ശേഖരിച്ച് ഒരു മുതിര്‍ന്ന മന്ത്രിക്ക് നല്‍കണം. പിന്നീട് ഞാന്‍ മന്ത്രിസഭയ്‌ക്കൊപ്പം ചേരും. സര്‍ക്കാരിനെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ മാത്രം മുതിര്‍ന്ന മന്ത്രി വിശദീകരിക്കും. ഇതുമൂലം ഉടനടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കാനാകും’- ബുധനാഴ്ച അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു. ‘അദ്ദേഹമിത് ഗുജറാത്തില്‍ ചെയ്തുവെന്ന് മോദിജി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഈ രീതി അസമിലും തുടങ്ങും’.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘മോശം പ്രതികരണങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുക്കന്നു. അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുന്നു’. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു. 

കോവിഡ് മഹാമാരി, തന്റെ രാഷ്‌ട്രീയ ജീവിതം, കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍, കേന്ദ്രവും സംസ്ഥാവുമായുള്ള ബന്ധം, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി, അസമിന്റെ ഭാവി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് നിലപാട് വ്യക്തമാക്കി. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ ശര്‍മ രൂക്ഷമായി വിമര്‍ശിച്ചു. 

‘പ്രധാനമന്ത്രിപദത്തെ തീര്‍ച്ചയായും ബഹുമാനിക്കണം. ഈ രീതിയില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. പ്രധാനമന്ത്രിക്കായി 30 മിനിറ്റ് എന്തിന് ഞാന്‍ കാത്തിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍… എന്റെ രാഷ്‌ട്രീയ ജീവത്തിലുടനീളം അത്തരം വാദങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കരുതുന്നില്ല. സോണിയാഗാന്ധിയെ കാണാനായി മുഖ്യമന്ത്രിമാര്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’- അദ്ദേഹം പറയുന്നു.  

Tags: Prime Ministerനരേന്ദ്രമോദിഹിമന്ത ബിശ്വ ശര്‍മശൂന്യവേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.