Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മന്ത്രിസഭാ യോഗങ്ങളില്‍ ശൂന്യവേള നടപ്പാക്കണം’; ഹിമന്ത ബിശ്വ ശര്‍മയ്‌ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം, ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 06:06 pm IST
in India

ഗുവാഹത്തി: സര്‍ക്കാരിനെക്കുറിച്ചുള്ള മോശം പ്രതികരണങ്ങള്‍ മാത്രം കേള്‍ക്കുന്നതിനായി മന്ത്രിസഭാ യോഗങ്ങളില്‍ ‘ശൂന്യവേള’ പോലുള്ള ആശയങ്ങള്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബുധാനാഴ്ച ദല്‍ഹിയില്‍ നരേന്ദ്രമോദിയുമായി ഹിമന്ത ബിശ്വ ശര്‍മ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘മന്ത്രിസഭയില്‍ മന്ത്രിമാര്‍ എല്ലാ മോശം പ്രതികരണങ്ങളും എംഎല്‍എമാരില്‍നിന്ന് ശേഖരിച്ച് ഒരു മുതിര്‍ന്ന മന്ത്രിക്ക് നല്‍കണം. പിന്നീട് ഞാന്‍ മന്ത്രിസഭയ്‌ക്കൊപ്പം ചേരും. സര്‍ക്കാരിനെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ മാത്രം മുതിര്‍ന്ന മന്ത്രി വിശദീകരിക്കും. ഇതുമൂലം ഉടനടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കാനാകും’- ബുധനാഴ്ച അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു. ‘അദ്ദേഹമിത് ഗുജറാത്തില്‍ ചെയ്തുവെന്ന് മോദിജി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഈ രീതി അസമിലും തുടങ്ങും’.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘മോശം പ്രതികരണങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുക്കന്നു. അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുന്നു’. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു. 

കോവിഡ് മഹാമാരി, തന്റെ രാഷ്‌ട്രീയ ജീവിതം, കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍, കേന്ദ്രവും സംസ്ഥാവുമായുള്ള ബന്ധം, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി, അസമിന്റെ ഭാവി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് നിലപാട് വ്യക്തമാക്കി. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ ശര്‍മ രൂക്ഷമായി വിമര്‍ശിച്ചു. 

‘പ്രധാനമന്ത്രിപദത്തെ തീര്‍ച്ചയായും ബഹുമാനിക്കണം. ഈ രീതിയില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. പ്രധാനമന്ത്രിക്കായി 30 മിനിറ്റ് എന്തിന് ഞാന്‍ കാത്തിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍… എന്റെ രാഷ്‌ട്രീയ ജീവത്തിലുടനീളം അത്തരം വാദങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കരുതുന്നില്ല. സോണിയാഗാന്ധിയെ കാണാനായി മുഖ്യമന്ത്രിമാര്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’- അദ്ദേഹം പറയുന്നു.  

Tags: Prime Ministerനരേന്ദ്രമോദിഹിമന്ത ബിശ്വ ശര്‍മശൂന്യവേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.