Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിൽ വ്യാജമദ്യവേട്ട തുടരുന്നു; കണ്ണവം പറമ്പുക്കാവ് മേഖലകളില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെടുത്തു വന്‍ വാറ്റു കേന്ദ്രം തകര്‍ത്തു

മിന്നല്‍ പരിശോധനയില്‍ കണ്ണവം - പറമ്പുകാവ് മേഖലകളില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 09:48 am IST
in Kannur

കണ്ണൂര്‍/കൂത്തുപറമ്പ്: സംസ്ഥാനത്ത് കോറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ജില്ലയില്‍ വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ് സംഘം. ബീവറേജുകള്‍ പൂട്ടുകയും കള്ള് ഷാപ്പുകള്‍ അടച്ചിടുകയും ചെയ്തതിനാല്‍ വ്യാജവാറ്റ് ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ വ്യാജമദ്യക്കടത്തും വില്‍പ്പനയും നിര്‍മ്മാണവും കണ്ടെത്താന്‍ എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധനകള്‍ ആരംഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വ്യാവാറ്റു കേന്ദ്രങ്ങളാണ് എക്‌സൈസ് സംഘം തകര്‍ത്തത്. ആയിരക്കണക്കിന് ലിറ്റര്‍ വാഷും വ്യാജമദ്യവും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.  

ഇന്നലെ രാവിലെ കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ കണ്ണവം ഫോറസ്റ്റ് സഘവും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ണവം – പറമ്പുകാവ് മേഖലകളില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

250 ലിറ്റര്‍ കൊള്ളുന്ന ഇരുമ്പു ബാരലുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വെല്ലം, അവില്‍, നവസാരം, പഴവര്‍ഗങ്ങള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ വാഷാണ് കണ്ടെടുത്തത്. വനാതിര്‍ത്തിയോട് ചേര്‍ത്ത് സജ്ജമാക്കിയിരുന്ന വാറ്റുകേന്ദ്രവും കണ്ടെത്തി തകര്‍ത്തു. വാഷ് സൂക്ഷിച്ചുവെച്ച ആളുകളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് കുത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സംഘം നിരവധി കേസുകള്‍ കണ്ടെടുക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ 9490 ലിറ്റര്‍ വാഷും 60 ലിറ്റര്‍ ചാരായവും കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സംഘം കണ്ടെടുത്തിട്ടുണ്ട്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി. അനീഷ് കുമാര്‍, പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, കെ.ബി. ജിമോന്‍, എം. സുബിന്‍, വനിത സിഇഒ വി. ഷൈനി, റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍മാരായ ഹരിശങ്കര്‍, സി.പി. ദേവകി എന്നിവരടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്.

മട്ടന്നൂര്‍ പൊറോറയില്‍വെച്ച് ഇന്നലെ പൊതു സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ച 118 ലിറ്റര്‍ വാഷ് കണ്ടെത്തി. എക്‌സൈസ് സംഘം നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍ പാലക്കല്‍ വീടും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.

ശ്രീകണ്ഠാപുരം റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ വി.വി. ഷാജിയും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ ചേപ്പറമ്പ-അലോറയില്‍ നിന്നും വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ വാഷ് കണ്ടെടുത്തു. വാഷിന്റെ ഉടമസ്ഥന്‍ ഇ.സി. ഫിലിപ്പ് എന്ന ഈട്ടിക്കല്‍ ബേബിയുടെ പേരില്‍ അബ്കാരി കേസെടുത്തു. മലപ്പട്ടം, നിടിയേങ്ങ, ചേപ്പറമ്പ, കംബ്ലാരി ഭാഗങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രതി ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. റെയ്ഡില്‍ ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ കെ.വി. സുരേഷ്, സിഇഒമാരായ സി. പ്രദീപ്കുമാര്‍, എം.വി. പ്രദീപന്‍, പി.ആര്‍. വിനീത്, വനിതാ സിഇഒ പി.കെ. മല്ലിക, എക്സൈസ് ഡ്രൈവര്‍ കെ.വി. പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags: kannurliquorഎക്‌സൈസ്hunting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.