Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

എന്‍.കെ.ശ്രീകുമാര്‍ by എന്‍.കെ.ശ്രീകുമാര്‍
May 22, 2021, 05:00 am IST
in Samskriti

കേരളത്തിന്റെ തുറമുഖനഗരമായ വിഴിഞ്ഞത്ത് സാമാന്യം വലിയൊരു തോടുണ്ട്. അതാണ് ഗംഗയാര്‍. ഈ തോട്ടിന്‍കരയിലെ മാര്‍ത്താണ്ഡന്‍കുളത്തിനോട ് ചേര്‍ന്നാണ് പൗര്‍ണമിദേവി വാഴുന്നപ്രശസ്തമായ പൗര്‍ണമികാവ്. വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ചാവടിനടയിലാണ് ഈ കാവും കുളവും. മാസത്തിലൊരിക്കല്‍ പൗര്‍ണമിനാളില്‍ മാത്രം നട തുറക്കുന്ന കാവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  പതിനായിരക്കണക്കിന് ഭക്തരാണ് നടതുറപ്പിന് എത്താറുള്ളത്.  

വിദ്യ, ധനം, തൊഴില്‍, വാണിജ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു ഭാവങ്ങളില്‍ അനുഗ്രഹം വര്‍ഷിക്കുന്ന പൗര്‍ണമീദേവി ഭക്തര്‍ക്ക് ‘പടകാളിയമ്മ’യാണ്.  ഏതു മഹാമാരിയെയും ശമിപ്പിക്കാന്‍ പടകാളിയമ്മയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതിയത്രേ. അതുകൊണ്ട് തന്നെ ഈ മഹാമാരിക്കാലത്ത് ക്ഷേത്രത്തിലെ ദേവീചൈതന്യത്തിന് പ്രാധാന്യമേറുന്നു.  

ഐതിഹ്യവും ചരിത്രവും ഇഴചേരുന്ന പൗര്‍ണമിക്കാവിന് പ്രതാപമാര്‍ന്നൊരു ഭൂതകാലമുണ്ട്.  

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തോടെ യദുകുലം നശിച്ചു. ദ്വാരക വെള്ളത്തിനടിയിലായി.  അതിനുശേഷം ചിലരെങ്കിലും അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവരില്‍ നിന്ന് പ്രയോജനമുണ്ടായത് മലയാളക്കരയ്‌ക്കാണ്.  ദ്വാരകയില്‍ നിന്ന് ഭഗവാന്റ വിഗ്രഹംഗുരുവും വായുവും കൂടെ കൊണ്ടിങ്ങുതന്നു. അത് വാതയലേശന്‍! മലയാളിക്കത് ഐശ്വര്യവും അഹങ്കാരവുമായി.  

ബുദ്ധിമാന്മാരും യുദ്ധനിപുണരുമായ ഒട്ടനവധി കൃഷ്ണവര്‍ഗക്കാരും (യാദവര്‍) ഇങ്ങ് മലയാളത്തിലെത്തി. അവരില്‍ രാജാക്കന്മാര്‍ തുടങ്ങി സാധാരണ കര്‍ഷകര്‍വരെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ അവരെ അറിയപ്പെട്ടിരുന്നത് ‘കൃഷണന്‍ വകക്കാര്‍’ എന്നാണ്. ഈ കൃഷ്ണന്‍ വകക്കാര്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭ

പുരം, തക്കല, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ഇപ്പോഴുമുണ്ട്.  

വേണാടിന്റെ പഴയ രൂപമായ ‘ആയ്’ രാജ്യം ഭരിച്ചിരുന്ന ആയ് രാജാക്കന്മാര്‍ കൃഷ്ണന്‍ വകക്കാരായ യാദവരായിരുന്നു. വിഴിഞ്ഞം തലസ്ഥാനമാക്കി അവര്‍ ഭരിച്ചു. ആയ് രാജാക്കന്മാരുടെ പൂര്‍വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ് പൗര്‍ണമിദേവി.

ആയ് രാജാക്കന്മാര്‍ ആയോധന കലയില്‍ അതിനിപുണരായിരുന്നു. അവരില്‍ കരുണാടാണ്ടകന്‍, വരഗുണന്‍ എന്നീ രാജാക്കന്മാര്‍ അതി പ്രശസതരായിരുന്നു. പൗരാണികമായ പല  ക്ഷേത്രങ്ങളും ഇവര്‍ പണികഴിപ്പിച്ചതാണ്.

ആയ് രാജവംശത്തിനുശേഷം  പിന്തുടര്‍ച്ചക്കാരെന്നോണം വേണാടും തിരുവിതാംകൂറുമൊക്കെയായി നമ്മള്‍ മാറി. വിഴിഞ്ഞത്തിനുശേഷം പത്മനാഭപുരവും കഴിഞ്ഞാണ് തിരുവനന്തപുരം തലസ്ഥാനമായത്.

ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരം വയലും ചതുപ്പുമായിരുന്നിരിക്കണം.

.പത്മനാഭസ്വാമി ക്ഷേത്രത്തിലെ  പുത്തരി നിറയ്‌ക്കും സദ്യക്കുമുള്ള നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നത് പത്മനാഭന്റെ (കിഴക്കേകോട്ട) മുന്നിലെ വയലുകളില്‍ നിന്നായിരുന്നു. അങ്ങനെ ആ വയലുകള്‍ ‘പുത്തരികണ്ട’മായി.തലസ്ഥാനം തിരുവനന്തപുരത്തായപ്പോള്‍ പുത്തരിക്കണ്ടം മൈതാനവുമായി.

ഒരു തുറമുഖത്തിനുവേണ്ടതെല്ലാം വിഴിഞ്ഞത്തുണ്ടായിരുന്നു. തുറമുഖവും കപ്പല്‍ ശാലയുമെല്ലാം. കപ്പലുകളുടെ അറ്റകുറ്റപണികള്‍ വിഴിഞ്ഞത്ത് നടത്തിയിരുന്നത്രെ.  

ആയ് രാജാക്കന്മാരുടെ പൂര്‍വ്വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ അവര്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ്  പൗര്‍ണമീദേവി.

തമിഴ് മലയാള വാസ്തു വിദ്യകളുടെ സമഞ്ജസമായൊരു മനോഹര ക്ഷേത്രമാണ് പൗര്‍ണമിക്കാവ്. തഞ്ചാവൂരുകാരായ ശില്‍പ്പികള്‍ നിര്‍മ്മിച്ച പതിനഞ്ച് അടി പൊക്കമുള്ള ഹനുമാന്‍, ലക്ഷ്മി ഗണപതി, പഞ്ചമുഖ ഗണപതി, ഹാലാസ്യ ശിവന്‍, ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച ഏറ്റവും വലിയ നാഗരാജവിഗ്രഹം, രക്തചാമുണ്ഡിദേവിയുടെ ആരേയും വിസ്മയിപ്പിക്കുന്ന ചുവര്‍ചിത്രം എന്നിവ ഈ കാവിലുണ്ട്.

കുട്ടികളില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ സന്താനഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിന് അനുഭവസാക്ഷ്യങ്ങളും ഒരുപാടുണ്ട്. പൂഞ്ഞാര്‍ രാജകുടുംബത്തിലെ മിത്രന്‍നമ്പൂതിരിപ്പാടാണ് കാവിലെ തന്ത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.