Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷീര കര്‍ഷകരെ വഞ്ചിച്ച് മില്‍മ; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഒഴുകുന്നു

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന ന്യായം പറഞ്ഞാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്. കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തിയെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവിന് കുറവൊന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 20-30 രൂപ നിരക്കിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത്. സൊസൈറ്റികള്‍ വഴി പാല്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 38-40 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ വലിയ ലാഭമില്ലാത്തതാണ് കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 20, 2021, 11:11 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ വലിയ തോതിലെത്തുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പാല്‍ എത്തുന്നത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന ന്യായം പറഞ്ഞാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്. കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തിയെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവിന് കുറവൊന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 20-30 രൂപ നിരക്കിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത്. സൊസൈറ്റികള്‍ വഴി പാല്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 38-40 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ വലിയ ലാഭമില്ലാത്തതാണ് കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

പുറത്ത് മാര്‍ക്കറ്റില്‍ 70 രൂപ പാല്‍ വിലയുള്ളപ്പോള്‍, കേവലം 40 രൂപ നിരക്കിലാണ് മില്‍മ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നത്. ക്ഷീര കാര്‍ഷിക മേഖല നിലനില്‍ക്കണമെന്ന ആഗ്രഹത്തിലാണ് നഷ്ടം സഹിച്ചും കര്‍ഷകര്‍ സൊസൈറ്റികള്‍ വഴി പാല്‍ വില്‍ക്കുന്നത്. മില്‍മ മലബാര്‍ മേഖലയില്‍ ദിവസവും 7,95,000 ലിറ്ററാണ് സംഭരണം. ഇതില്‍ പാലക്കാട്ടുനിന്നുളള 2.70 ലക്ഷം ലിറ്ററില്‍ 1.70 ലക്ഷം ലിറ്ററും നല്‍കുന്നത് ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്.  ഇതിന്റെ ഇരട്ടിയോളം പാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത്.  

ഗുണനിലവാര പരിശോധനയില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നില്ല. പാല്‍ കയറ്റി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കടക്കുന്നത് യാതൊരു പരിശോധനയുമില്ലാതെയാണ്. വളരെ കുറഞ്ഞ വിലയില്‍ വാങ്ങുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാത്തതില്‍ ദുരൂഹത ഏറുകയാണ്. കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാലുമായി വരുന്ന വാഹനങ്ങള്‍ തടയാനാണ് ക്ഷീര കര്‍ഷകരുടെ തീരുമാനം.  

പാല്‍ നശിക്കുന്നു

മില്‍മയുടെ പാല്‍ സംഭരണം ചുരുക്കിയതോടെ ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ പാല്‍ ഒഴുക്കി കളയുകയായിരുന്നു. 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മുടക്കിയാണ് പശുക്കളെ വാങ്ങി വളര്‍ത്തുന്നത്. പലരും വലിയ തുക ലോണ്‍ എടുത്താണ് ഫാം നടത്തുന്നത്. മില്‍മയുടെ ഇപ്പോഴത്തെ നിലപാട് കര്‍ഷക വിരുദ്ധമാണ്.  

ഉദയഭാനു  

(നടുവട്ടം ക്ഷീരസഹകരണ സംഘം പ്രസിഡന്റ്)

Tags: keralaMilma
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies