Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാമി യതി നര്‍സിംഘാനന്ദിനെ വധിക്കാനുള്ള ജയ്‌ഷെ മുഹമ്മദിന്റെ പദ്ധതി പൊളിച്ച് ദല്‍ഹി പൊലീസ്; പുല്‍വാമ സ്വദേശി ജാന്‍ മുഹമ്മദ് ദര്‍ പിടിയില്‍

ഞായറാഴ്ച പഹര്‍ഗഞ്ചിലുള്ള ഹോട്ടലില്‍നിന്നാണ് ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 04:22 pm IST
in India

ന്യൂദല്‍ഹി: ദസ്‌ന ക്ഷേത്രത്തിലെ പുരോഹിതന്‍ സ്വാമി യതി നര്‍സിംഘാനന്ദിനെ വധിക്കാന്‍ പദ്ധതിയിട്ടതിന് പുല്‍വാമ സ്വദേശി ദല്‍ഹി പൊലീസിന്റെ പിടിയിലായി. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമാണ് ഇയാള്‍. ഞായറാഴ്ച പഹര്‍ഗഞ്ചിലുള്ള ഹോട്ടലില്‍നിന്നാണ് ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സ്വാമി യതി നര്‍സിംഘാനന്ദ് സരസ്വതിയെ ഹിന്ദു പുരോഹിതന്റെ വേഷത്തിലെത്തി കൊലപ്പെടുത്താനായിരുന്നു ജാന്‍ മുഹമ്മദ് ദര്‍ പദ്ധതിയിട്ടതെന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ സൂചിപ്പിക്കുന്നതായി ദല്‍ഹി പൊലീസ് പറയുന്നു. പിസ്റ്റള്‍, മാസികകള്‍, കാവി കുര്‍ത്ത, പൈജാമ, രുദ്രാക്ഷമാല തുടങ്ങിയവയാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. 

അസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ജാന്‍ മുഹമ്മദ് ദര്‍ ജയ്‌ഷെ മുഹമ്മദിനുള്ള പങ്ക് വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മരപ്പണി ചെയ്തിരുന്ന ദര്‍ 2020 ഡിസംബറിലാണ് ജയ്‌ഷെ മുഹമ്മദിനായി പ്രവര്‍ത്തിക്കുന്ന ആബിദ് എന്നയാളുമായി ബന്ധപ്പെടുന്നത്. പാക്ക് അധിനിവേശ കാശ്മീരില്‍നിന്നാണ് ഇയാളുടെ പ്രവര്‍ത്തനം. ദറിനെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ച ആബിദ് വാട്‌സ് ആപ്പില്‍ നിരന്തരം ബന്ധപ്പെടുകൊണ്ടേയിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് അനന്ത്‌നാഗില്‍വച്ച് ആബിദ് ജാന്‍ മുഹമ്മദ് ദറുമായി കൂടിക്കാഴ്ച നടത്തുകയും യതി നരസിംഘാനന്ദ് സരസ്വതിയെ വധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഒരു പിസ്റ്റല്‍ ഏല്‍പ്പിച്ചു ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതും ആബിദാണെന്ന് പിടിയിലായയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണം വാഗ്ദാനം ചെയ്തായിരുന്നു കൃത്യത്തിനായി നിയോഗിച്ചത്. ദല്‍ഹിക്ക് പുറപ്പെടുംമുന്‍പ് 6,500 രൂപ കയ്യിലും 35,000 ബാങ്ക് അക്കൗണ്ടിലും നല്‍കിയെന്ന് പൊലീസ് പറയുന്നു. 

ഏപ്രില്‍ 23ന് ദല്‍ഹിയിലേക്ക് പുറപ്പപ്പെട്ടു. അവിടെ ആബിദിന്റെ പരിചയക്കാരനായ ഉമറിനെ കണ്ടു. മൂന്ന് ദിവസം ഉമറിന്റെ ഒളിത്താവളത്തിലായിരുന്നു. പിന്നീടാണ് പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്ക് താമസം മാറിയത്. ക്ഷേത്രത്തിലേക്ക് കടക്കാന്‍ പൂജാസാധനങ്ങളും കാവിവേഷവും ഉമറാണ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള മേല്‍പാലത്തില്‍വച്ച് മറ്റൊരാള്‍ ദറിനും ഉമറിനും ആയുധങ്ങള്‍ കൈമാറിയെന്ന് പൊലീസ് പറയുന്നു.  

Tags: attackദല്‍ഹി പോലീസ്ജെയ്ഷ ഇ മുഹമ്മദ്യതി നരസിംഹാനന്ദ് സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.