Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാധിയും ആത്മസാക്ഷാത്ക്കാരവും

തീര്‍ച്ചയായും സമാധിക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരു വ്യക്തിക്ക് വളരെയധികം ഉപകാരങ്ങള്‍ അതുകൊണ്ട് സിദ്ധിച്ചേക്കാം. എങ്കിലും അതിനൊന്നും ആത്മസാക്ഷാത്കാരത്തിന് അടുത്തെങ്ങും എത്തിക്കാനാവില്ല.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
May 10, 2021, 05:00 am IST
in Samskriti

നമ്മുടെ ഗ്രഹണ ശേഷി, നിസാരമായ വിവേചന സ്വഭാവത്തിനപ്പുറത്തേക്ക് പ്രവര്‍ത്തിക്കുന്ന ശാന്തമായ സ്ഥിതിയാണ് സമാധി. ഭൗതീകശരീരത്തില്‍ നിന്ന് സമാധിയിലൂടെ ഒരു വിടുതല്‍ ഉണ്ടാവുന്നു. ശരീരവും നിങ്ങളും തമ്മില്‍ ‘അകലം’ ഉണ്ടാവുന്നു എന്ന് അര്‍ഥം.  

സമാധിയെ പലതായി തരംതിരിച്ചിട്ടുണ്ടെങ്കിലും, മനസ്സിലാക്കാന്‍ എളുപ്പത്തിന് എട്ടായി വര്‍ഗ്ഗീകരിക്കുന്നു.  ഇവയില്‍ സന്തോഷം, പരമാനന്ദം, ഹര്‍ഷോന്മാദം, എന്നിങ്ങനെ സ്വഭാവമോ ഗുണങ്ങളോ ഉള്ളവയെ സവികല്പ സമാധിയെന്നും സന്തോഷദുഖങ്ങള്‍ക്ക് അപ്പുറമുള്ളവയെ നിര്‍വികല്പ സമാധിയെന്നും തിരിക്കാം.

ഒരു പ്രത്യേക സമാധി അവസ്ഥ അനുഭവിക്കാനാന്‍ കഴിഞ്ഞാലും നിങ്ങള്‍ പ്രപഞ്ചത്തില്‍ നിന്നും മോചിതനാവുന്നില്ല. അനുഭവത്തിന്റെ മറ്റൊരു തലം മാത്രമാണത്. ഇതെങ്ങനെയെന്ന് നോക്കാം: കുഞ്ഞായിരുന്നപ്പോഴുള്ള അനുഭവതലമല്ല നിങ്ങള്‍ മുതിര്‍ന്നപ്പോള്‍ ഉണ്ടാവുന്നത്. സമാധികളും ഇതുപോലെയാണ്. അനുഭവങ്ങളുടെ ഒരു തലത്തില്‍ നിന്നും നിങ്ങള്‍ മറ്റൊന്നിലേക്ക് മാറുന്നു. മഹത്വമാര്‍ന്നതും, ആഴമേറിയതുമാണെങ്കിലും അത് അനുഭവങ്ങളുടെ മറ്റൊരു തലം മാത്രമാണത്.

തീര്‍ച്ചയായും സമാധിക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരു വ്യക്തിക്ക് വളരെയധികം ഉപകാരങ്ങള്‍ അതുകൊണ്ട് സിദ്ധിച്ചേക്കാം. എങ്കിലും അതിനൊന്നും ആത്മസാക്ഷാത്കാരത്തിന് അടുത്തെങ്ങും എത്തിക്കാനാവില്ല.  

സമാധികളെല്ലാം ബാഹ്യ പാദാര്‍ത്ഥങ്ങളില്ലാതെ, ഉന്മാദത്തിലാവാനുള്ള മാര്‍ഗ്ഗങ്ങളാണെന്നേ പറയാനാവൂ. ഈ സ്ഥിതികളിലേക്ക് പോകുമ്പോള്‍, നിങ്ങളില്‍ പുതിയൊരു തലം തുറക്കുന്നുണ്ടെങ്കിലും, സ്ഥിരമായി നിങ്ങളിലത് നിലനില്‍ക്കുന്നില്ല. പുതിയൊരു വാസ്തവികതയില്‍ നിങ്ങള്‍ എത്തുന്നില്ല.  

നിലവില്‍ നിങ്ങളുടെ അനുഭവങ്ങളെല്ലാം ആഴമേറിയതാണ്. ആഴത്തില്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങളൊന്നും മനസ്സില്‍നിന്നും മോചിതമായിട്ടില്ല. മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക് പോകുന്നതോടെ, മണിക്കൂറുകളോളം, ദിവസങ്ങളോളം, വര്‍ഷങ്ങളോളം നിങ്ങളവിടെ തുടര്‍ന്നേക്കാം. ഇപ്പോഴുള്ള വാസ്തവികതയുടെ ഉറപ്പ് അയഞ്ഞിരിക്കുന്നു. ‘ഇതല്ല’ എന്ന അനുഭവപരമായ യാഥാര്‍ത്ഥ്യത്തില്‍ നിങ്ങളെത്തിയിരിക്കുന്നു. ദീര്‍ഘനേരമുള്ള ധ്യാനത്തിന്റെ ഉദ്ദേശ്യമിതാണ്.  

പക്ഷെ ഭൂരിഭാഗം ആത്മജ്ഞാനികളും സമാധിയുടെ ദീര്‍ഘമായ അവസ്ഥകളില്‍ പോയിട്ടേയില്ല.

ഉദാഹരണത്തിന് ഗൗതമന്‍ ഒരിക്കലും ഒരിടത്തിരുന്ന് 12 വര്‍ഷം ധ്യാനിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ബുദ്ധസംന്യാസിമാരില്‍ പലരും ദീര്‍ഘകാലം ധ്യാനനിരതരായിട്ടുണ്ട്. അവര്‍ വര്‍ഷങ്ങളോളം പുറത്ത് വന്നിട്ടില്ല. എന്നാല്‍  ശ്രീബുദ്ധന്‍ സ്വയമിതൊന്നും ചെയ്തിട്ടില്ല. കാരണം, ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചു. ആത്മസാക്ഷാത്ക്കാരത്തിന് മുമ്പേ എട്ട് തരത്തിലുള്ള സമാധികളോരോന്നും അദ്ദേഹം പരിശീലിച്ച് അനുഭവിച്ചിരുന്നെങ്കിലും, അവയെയെല്ലാമദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞു, ‘ഇതൊന്നുമല്ല.’ ഇതൊന്നും ആത്മസാക്ഷാത്ക്കാരത്തിന് അടുത്തെങ്ങുമെത്തിക്കില്ല. അനുഭവത്തിന്റെ ഉയര്‍ന്നൊരു തലത്തില്‍ എത്താമെന്നു മാത്രം. എങ്കിലും അത് ഇപ്പോള്‍ അനുഭവിക്കുന്ന വാസ്തവികതയെക്കാള്‍ കുറേക്കൂടി മനോഹരമാണ് .

ആത്മസാക്ഷാത്കാരം മാത്രമാണ് ജീവിത ലക്ഷ്യമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍, അതിനോട്  ചേര്‍ത്തു നിര്‍ത്താത്തതെല്ലാം തന്നെ അര്‍ത്ഥമില്ലാതായി മാറും.  

നിങ്ങള്‍ എവറസ്റ്റ് കൊടുമുടി കയറുകയാണെന്നിരിക്കട്ടെ, അതില്‍ നിന്ന് മാറി മറ്റൊരു വശത്തേക്ക് നിങ്ങള്‍ ഒരു ചുവട് പോലും വയ്‌ക്കില്ല.  

കാരണം, ഊര്‍ജത്തിന്റെ എല്ലാ ഔണ്‍സും നിങ്ങള്‍ക്കാവശ്യമാണ്. ബോധതലത്തെ അതിവര്‍ത്തിക്കണമെങ്കില്‍, നിങ്ങളുടെ പക്കലുള്ള ഓരോ ഊര്‍ജശേഖരവും അത്യാവശ്യമാണ്. അതുകൊണ്ട് വഴിതിരിക്കാന്‍ സാധ്യതയുള്ള ഒന്നും നിങ്ങള്‍ പ്രവര്‍ത്തിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

India

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.