Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അടിസ്ഥാന സൗകര്യങ്ങളില്ല; കൊവിഡ് തരംഗത്തില്‍ വിറങ്ങലിച്ച് ഇടുക്കി

രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല. തൊടുപുഴയൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും പേരിനൊരു നല്ല ആശുപത്രി പോലുമില്ലെന്ന് പറയാം. മറ്റ് ജില്ലകളില്‍ നിന്ന് വിഭിന്നമായ ജനവാസം കുറവുള്ളതിനാല്‍ ഇവിടുത്തെ ആരോഗ്യ മേഖലയും ഇതിന് സമാനമായി പിന്നോട്ടാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2021, 02:21 pm IST
inIdukki

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ ഇടുക്കിയിലെ ആരോഗ്യമേഖലയ്‌ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി കൊവിഡ് രണ്ടാം വ്യാപനം. കാലങ്ങളായുള്ള, ജനങ്ങളുടെ നിലവാരമുള്ള ചികിത്സയെന്ന, ആവശ്യം മാറി മാറി വന്ന സര്‍ക്കാര്‍ അവഗണിച്ചതാണ് ഇത്തരത്തിലൊരു സ്ഥിതിയിലേക്ക് ഇടുക്കിയെ എത്തിച്ചത്.

രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല. തൊടുപുഴയൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും പേരിനൊരു നല്ല ആശുപത്രി പോലുമില്ലെന്ന് പറയാം. മറ്റ് ജില്ലകളില്‍ നിന്ന് വിഭിന്നമായ ജനവാസം കുറവുള്ളതിനാല്‍ ഇവിടുത്തെ ആരോഗ്യ മേഖലയും ഇതിന് സമാനമായി പിന്നോട്ടാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിവസവും 5-10 പേര്‍ വരെ മരിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ഇടുക്കിയിലാകെ ഐസിയു സംവിധാനമുള്ള ആശുപത്രികളുള്ളത് രണ്ടെണ്ണം മാത്രമാണ്. തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിലായി ആകെയുള്ളത് 100ല്‍ താഴെ ഐസിയു ബെഡ്ഡുകളും. ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കി 2014ല്‍ പ്രഖ്യാപനം വന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം നടത്തുന്നതിലെ പാകപ്പിഴവ് മൂലം 2020ല്‍ അംഗീകാരം നഷ്ടമായി.

ജില്ലയിലാകെ, ഔദ്യോഗിക കണക്ക് പ്രകാരം, കൊവിഡ് രോഗികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത് 16 സ്ഥലങ്ങളിലാണ്. ഇതില്‍ രണ്ട് ജില്ലാ ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഏഴു കേന്ദ്രങ്ങള്‍ കൂടി വരും. അവശേഷിക്കുന്ന ഏഴ് ആശുപത്രികള്‍ സ്വകാര്യ മേഖലയിലാണ്. ഇതില്‍ 5 ആശുപത്രികളും തൊടുപുഴയിലാണ്. അവശേഷിക്കുന്നതില്‍ മൂന്നാറിലും ഒരെണ്ണം കട്ടപ്പനയിലുമാണ്.

ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍  പീരുമേട് പോലുള്ള തോട്ടം മേഖലയിലുള്ളത് ഒന്നോ രണ്ടോ ആശുപത്രികള്‍ മാത്രമാണ്. ഇവിടങ്ങളില്‍ രോഗം പൊട്ടി പുറപ്പെട്ടാല്‍ വലിയ ദുരന്തം തന്നെയുണ്ടാകും. തമിഴ്നാടിനെയായിരുന്നു മുമ്പ് ഇവര്‍ പ്രധാനമായും ചികിത്സയ്‌ക്ക് ആശ്രയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അങ്ങോട്ട് പ്രവേശന വിലക്കുണ്ട്.  

എന്നാല്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകളും ഓക്‌സിജന്‍ ബെഡ്ഡുകളും ഒരുക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. ഇതിനായി സ്വകാര്യ ആശുപത്രികളിലെ പാതി ബെഡ്ഡുകള്‍ ഏറ്റെടുക്കാനും നീക്കം ആരംഭിച്ച് കഴിഞ്ഞു. ജില്ലയിലെ സ്വകാര്യ മേഖലയില്‍ ആകെ 52 ഐസിയു കിടക്കകളാണ് നിലവിലുള്ളത്. ഇടുക്കിയില്‍ നിലവില്‍ ഏതാണ്ട് 14000 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ എണ്ണൂറിലധികം പേര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമാണ്. ജില്ലയിലാകെ ഓക്‌സിജന്‍ ലഭ്യമായ 200ല്‍ താഴെ ഐസിയു കിടക്കകള്‍ മാത്രമാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ളത്. ഇതിനൊപ്പം ഓക്‌സിജന്‍-മരുന്ന് ക്ഷാമവും രൂക്ഷമാകുകയാണ്.

Tags: idukkicovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.