Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാക്‌സിന്‍ വിതരണത്തിലെ അപാകത ജനങ്ങള്‍ വട്ടംകറങ്ങുന്നു

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 04:18 pm IST
in Palakkad

കൂറ്റനാട്: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും ഒരുപോലെ വട്ടംകറക്കുന്നു. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിനായി നെട്ടോട്ടമോടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും അതെല്ലാം സഹിച്ച് കുത്തിവെപ്പ് ലഭ്യമായിരുന്നു. തിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്രവലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ തിരക്ക് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വാക്‌സിന്‍ ലഭിക്കൂ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ജനങ്ങളെ വലക്കുന്നത്.  

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.  

ആദ്യമൊക്കെ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ വാക്‌സിന്‍ ലഭിച്ചിരുന്ന സമയത്ത് ഇപ്പൊ ഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന അവസ്ഥയാണ്. നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അവര്‍ക്കിപ്പോഴും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ല. മാത്രമല്ല, ഇവരില്‍ ഭൂരിഭാഗം ഷെഡ്യൂള്‍ ചെയ്യണമെന്ന കാര്യമറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ്.  

രജിസ്റ്റര്‍ കഴിഞ്ഞ് ഷെഡ്യൂള്‍ ചെയ്യാനെത്തുന്നവര്‍ക്ക് ദിവസങ്ങളായി അത് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച മെസേജുമായി ആശുപത്രിയില്‍ എത്തിയവര്‍ക്ക്, ‘നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വരൂ’ എന്ന മറുപടിയാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്നത്. അവിടുന്ന് തിരിച്ച് ജനസേവന കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഡേറ്റ് ലഭിക്കുന്നില്ല എന്ന മറുപടിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്.  

ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും  ഷെഡ്യൂള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. വക്‌സിന്റെ ലഭ്യതക്ക് അനുസരിച്ചാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുക. വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രമേ  ഇപ്പോള്‍  കഴിയുകയുള്ളൂ. ഇത് ഒരു പകുതി പണിയാണ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ക്കെല്ലാം സൈറ്റ് ഓപ്പണാവുന്ന സമയത്ത് ഷെഡ്യൂള്‍ ചെയ്യുക എന്നതും എളുപ്പമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് അസാധ്യമാണ്. എന്ന്, എപ്പോള്‍  ഷെഡ്യൂള്‍ ചെയ്യണമെന്ന് കൃത്യമായ ഉത്തരമില്ല.

ഓണ്‍ലൈനില്‍ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,  ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷെഡ്യൂള്‍ ചെയ്യാനാവുന്ന വിവരം അറിയുന്നത്. കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഷെഡ്യൂള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ അയല്‍ സംസ്ഥാനങ്ങളായ  കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും എല്ലാ ജില്ലകളിലും വാക്‌സിന് ഷെഡ്യൂള്‍ എല്ലാ ദിവസം ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചില കള്ളകളികളാണ് ഇതിനുപിന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

കഴിഞ്ഞദിവസം ജില്ലയിലെ എല്ലാ താലൂക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി അത് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്ന സാധാരണക്കാരായ ആളുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. ആശുപത്രിയിലേക്കും അക്ഷയ കേന്ദ്രങ്ങളിലേക്കും മാറിമാറി പോകേണ്ട അവസ്ഥയാണ്.

Tags: vaccinationhospitalആരോഗ്യ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.