Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലന്‍ എന്ന മരംവെട്ടുകാരന്‍

കുല സ്ത്രീയുടെ ശാന്തമായ, അന്തസ്സുറ്റ ജീവിതത്തില്‍ അവള്‍ക്ക് മതിപ്പു തോന്നി. കവി പിംഗളയുടെ പക്ഷത്ത് നിന്നുകൊണ്ട് പറയുന്നു, പശ്ചാത്താപമാണല്ലോ പ്രായശ്ചിത്തം. കവികള്‍ അഥവാ സാഹിത്യകാരന്മാര്‍ എന്നും ദുഃഖിതരുടെ പിന്നാലെയാണ്. ഇവിടെ കവി പറയുന്നു; ഇവിടെ അത്ഭുതപ്പെടാനെന്തുള്ളൂ? ആ ദേവദാസിയും ഈ ഭൂമിയുടെ പുത്രിയല്ലേ? ഒറ്റരാത്രികൊണ്ട് അവള്‍ യോഗിനിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

കാലത്തും ഉച്ചയ്‌ക്കും  

അന്തിക്കും രാവിലും  

കാലന്‍ തന്‍ വെണ്‍മഴു  

കൈയെടാതെ ആയുര്‍ദ്രുമൂല-

ത്തിലാഞ്ഞാഞ്ഞു വെട്ടുന്നു-  

ണ്ടായത് ഹൃദ്‌സ്പന്ദവേദ്യമാര്‍ക്കും

ഭാഗവതം ഏകാദശസ്‌കന്ദത്തിലുള്ള ഒരു കഥയാണ് വഴിതെറ്റി ജീവിച്ച പിംഗളയുടേത്.  ഈ കഥ മഹാകവി ഉള്ളൂര്‍ ഒരു ഖണ്ഡകാവ്യമാക്കി. ഉറക്കം വരാത്ത ഒരു രാത്രി അവള്‍ ജീവിതത്തെ വിലയിരുത്തി. തന്റെ പാപപങ്കിലമായ ശയ്യയിലേക്ക് യാദൃച്ഛികമായി ശ്രീരാമചന്ദ്രനെ ചിത്രം പതിച്ചു. യാമാര്‍ധം കൊണ്ട്  പിംഗള വിഷ്ണു പ്രീതി നേടി പരിശുദ്ധയായെന്ന്  ചേലപ്പറമ്പ് നമ്പൂതിരി ഒരു ശ്ലോകത്തില്‍ വിശദമാക്കുന്നുണ്ട്.

കുല സ്ത്രീയുടെ ശാന്തമായ, അന്തസ്സുറ്റ ജീവിതത്തില്‍ അവള്‍ക്ക് മതിപ്പു തോന്നി. കവി പിംഗളയുടെ പക്ഷത്ത് നിന്നുകൊണ്ട് പറയുന്നു, പശ്ചാത്താപമാണല്ലോ പ്രായശ്ചിത്തം. കവികള്‍ അഥവാ സാഹിത്യകാരന്മാര്‍ എന്നും ദുഃഖിതരുടെ പിന്നാലെയാണ്. ഇവിടെ കവി പറയുന്നു; ഇവിടെ അത്ഭുതപ്പെടാനെന്തുള്ളൂ?  ആ ദേവദാസിയും ഈ ഭൂമിയുടെ പുത്രിയല്ലേ? ഒറ്റരാത്രികൊണ്ട് അവള്‍ യോഗിനിയായി.

ഭൗതിക ജീവിതത്തിന് ക്ഷണഭംഗുരത പിംഗളയിലൂടെ  വ്യക്തമാക്കുന്നു കവി. രാവിലെയെന്നോ ഉച്ചയ്‌ക്കെന്നോ, കണക്കാക്കാതെ, ഇടതടവില്ലാതെ കാലന്റെ  വെണ്മഴു നമ്മുടെ ആയുസ്സാകുന്ന വൃക്ഷത്തിന്റെ കടയ്‌ക്കല്‍ നിരന്തരം ആഞ്ഞു വെട്ടി കൊണ്ടിരിക്കുന്നു. കേള്‍ക്കുന്ന ശബ്ദം ഹൃദയസ്പന്ദനമാണെന്ന് നാം പറയാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. നമ്മുടെ ആയുസ്സാകുന്ന മരം വെട്ടുന്നതിന്റെ ശബ്ദമാണത്.  

ജീവിതത്തിലെ തിരക്കില്‍ ആയുസ്സ് നഷ്ടപ്പെടുന്നത് നാം ശ്രദ്ധിക്കുന്നതേയില്ല. ഏഷണാത്രയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മാനവന് ഇതെല്ലാം ശ്രദ്ധിക്കാന്‍ എവിടെയാണ് സമയം! സര്‍പ്പത്തിന്റെ പിടിയിലകപ്പെട്ട തവള ഭക്ഷണത്തിനുവേണ്ടി പരതുന്നത് പോലെയാണ് മനുഷ്യരും. അവന്‍ കാലമാകുന്ന സര്‍പ്പത്തിന്റെ പിടിയിലാണ്. ദിവസം, രാത്രി, പ്രഭാതം, പ്രദോഷം, ശിശിരം, വസന്തം എല്ലാം വരികയും പോവുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്രകാരം കാലം കളിക്കുന്നു. അതിനിടെ ആയുസ്സ് നഷ്ടപ്പെടുന്നു. അപ്പോഴും ആശയാകുന്ന പാശത്തില്‍ നിന്ന് പിടിവിടുന്നില്ല.  

മര്‍ത്യപ്പശു വിവേകം ധൂര്‍ത്തടിക്കുന്നു.  വെളിച്ചമാം പാല്‍ നുകരും പശു വെളിച്ചത്തില്‍ കുളിച്ചു നിന്നിട്ടും വെട്ടത്തിന്‍ സുഖമറിയുന്നില്ല.  ഉറക്കറയിലെ ഇരുട്ട് കൂര്‍ക്കത്തോടെ അകത്താക്കുന്നു എന്ന് കാവാലം നാരായണപണിക്കര്‍. ‘ഊററമായൊരുരഗത്തിന്‍ ചുരുളിനെ യുറക്കത്താല്‍ കാറ്റു തലയണയായേ കരുതൂ ഭോഷന്‍;. ഇതു മനുഷ്യന്റെ പൊതുസ്വഭാവം.  

ജീവിതം ഒന്നേയുള്ളൂ. മരണം ഉറപ്പ്. ഈ സ്ഥിതിയില്‍ ബുദ്ധിയുള്ള മനുഷ്യന്‍, നീറ്റിലെ പോളപോലെയുള്ള ജീവിതം, കൂര്‍ത്തു വന്നാല്‍ കൂന്താലി പരന്നു വന്നാല്‍ മണ്‍വെട്ടി എന്നമട്ടില്‍ തള്ളിക്കൊണ്ടു പോവുകയല്ല വേണ്ടത്. സഹജീവികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധം ജീവിക്കണം. അപ്പോഴാണ് ജീവിതം സഫലമാകുന്നത്. മനവും മിഴിയും നാവും കരവും മനസ്സിന്‍ മാലകലാന്‍ അനുകമ്പാപൂര്‍വം വിനിയോഗിക്കുന്ന മാനവന്‍ ദേവന്മാര്‍ തന്നെയാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.