Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരയുന്നവന്റെ പിന്നാലെ കവി

നിഷാദനെ മുനി ശപിച്ചത് കഥയില്ലായ്‌മ തന്നെയല്ലേ? പക്ഷേ ആ നിര്‍ദയത്വം പ്രയോഗിച്ചത് അതിലും കൊടിയ ദുഃഖം അനുഭവിക്കുന്നവനു വേണ്ടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍

എന്നാലുമുണ്ടഴലെനിക്കു  

വിയോഗമോര്‍ത്തും  

ഇന്നത്ര നിന്‍ കരുണമായ  

കിടപ്പു കണ്ടും ഒന്നല്ലി നാ,

മയി സഹോദരരല്ലിപൂവേ  

ഒന്നില്ലി കൈയിതു  

രചിച്ചതു നമ്മെയെല്ലാം  

നാടകീയമായ ഒരു രംഗത്തിലൂടെയാണ് കുമാരനാശാന്‍ വീണപൂവിനെ അവതരിപ്പിക്കുന്നത്.’ ഹാ പുഷ്പമേ എന്ന കരുണസ്വരത്തോടെ ഒരു മനുഷ്യന്റെ ജനനവും അസ്തമയവും വീണപൂവ് എന്ന പ്രതീകാത്മക രചനയിലൂടെ ആശാന്‍ കാണിച്ചുതരുന്നു. സുന്ദരമായ പൂവ് ഒരു മനുഷ്യന്റെ (രാജ്ഞി) പ്രതീകമാണ്. നിത്യ പരിചയമുള്ളതും നാം അവഗണിച്ചു പോരുന്നതുമായ ഒന്നാണ് വെയിലേറ്റു വാടിക്കരിഞ്ഞു കിടക്കുന്ന പുഷ്പം. അതിലേ പോകുന്നവര്‍ അതിനെ ചവിട്ടിയരയ്‌ക്കും.  

മനുഷ്യന്റെ അവസ്ഥ തന്നെയാണ് കവി, കരിഞ്ഞു കിടക്കുന്ന പൂവിലും കാണുന്നത്.’ ശ്രീഭൂവിലസ്ഥിര എന്ന യാഥാര്‍ത്ഥ്യം നേരില്‍ കണ്ട കവി ക്രാന്തദര്‍ശിയാണ്. ദുഃഖിതന്റെ പിന്നാലെ പോകുന്നവനാണ്. (ദുരിതാനുസാരി കവി).  വെറുമൊരു തിര്യക് ജീവി എന്നു നാം പറഞ്ഞുപോകുന്ന ക്രൗഞ്ചപക്ഷിക്കു വേണ്ടി, അരുത് കാട്ടാളാ എന്നു വിലക്കിയത് വാല്മീകി എന്ന ഹൃദയാലുവാണ്. പരിത്യക്തയായി ആശ്രമോപാന്തത്തില്‍ കിടന്ന് ഞാറപക്ഷിയെപോലെ (പെലിക്കന്‍ പക്ഷി) സീത തേങ്ങുമ്പോള്‍ സാന്ത്വനിപ്പിച്ച് അഭയം നല്‍കിയതും ഈ മഹര്‍ഷി. പില്‍ക്കാലത്ത് ഇതേ വനിതയ്‌ക്ക് വേണ്ടി സാക്ഷ്യം പറയാനും വാദിക്കാനും അയോധ്യാപതിയുടെ മുന്നില്‍ ചെന്നു നിന്നതും ഇതേ മുനി തന്നെ.

നിഷാദനെ മുനി ശപിച്ചത് കഥയില്ലായ്‌മ തന്നെയല്ലേ? പക്ഷേ ആ നിര്‍ദയത്വം പ്രയോഗിച്ചത് അതിലും കൊടിയ ദുഃഖം അനുഭവിക്കുന്നവനു വേണ്ടിയാണ്. 

മഹാന്മാര്‍ക്ക് മാത്രമേ ദയയില്‍ നിന്ന് നിര്‍ദയത്വവും ഉണ്ടാകൂ എന്ന് മഹാകവി വൈലോപ്പിള്ളി. പണവും പ്രതാപവും കൈക്കരുത്തും ഉള്ള പലരും ഇക്കാലത്തും സഹജീവികളോട് കരുണയില്ലാതെ പെരുമാറുന്നു.  

കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടപ്പെട്ട് കിടപ്പാടം ഇല്ലാതെ വന്നവര്‍ക്ക് ആകെയുണ്ടായിരുന്ന 50 സെന്റില്‍ 30 സെന്റും വീടുവയ്‌ക്കാന്‍ വിട്ടുകൊടുത്ത ഉദാരമതിയെയും അറിയാം.

പുഷ്പത്തിന്റെ അനാഥമായ കിടപ്പുകണ്ട് കവി പറയുന്നു, നിന്റെ കിടപ്പ് കണ്ട് ഞാന്‍ പരിതപിക്കുന്നു. നിന്നെയും എന്നെയും സൃഷ്ടിച്ചത് സര്‍വ്വശക്തനായവന്റെ കരങ്ങള്‍ തന്നെയാണ്. ആ സ്ഥിതിക്ക് നാം സഹോദരങ്ങളാണ.് ‘നാഥന്റെ മുറ്റത്ത് വിളഞ്ഞിടുന്ന നന്മുന്തിരി കൊത്തു മനുഷ്യവര്‍ഗ്ഗം…

വൃത്രാസുരന്‍ എന്ന ദുഷ്ടനില്‍ നിന്ന് ജനത്തെ രക്ഷിക്കാന്‍ ദധീചി മഹര്‍ഷി തന്റെ നട്ടെല്ല് ദാനം ചെയ്തു. സാധാരണ മനുഷ്യര്‍ക്ക് ഇത് അസാധ്യം എന്നു തോന്നിയേക്കാം.

ലോകത്തിന്റെ ദുഃഖം കണ്ട് നല്ല മനുഷ്യര്‍ ദുഃഖിക്കുന്നു. ഹൃദയത്തില്‍ അപ്പോഴാണ് ദൈവം വിളങ്ങുന്നത് എന്ന് ഭാഗവതം പറയുന്നു. ഈ പൂവിന്റെ ഗതി തന്നെയാണ് അവസാനം എല്ലാ മനുഷ്യര്‍ക്കും വന്നുഭവിക്കുന്നത് എന്നും വീണപൂവില്‍ കൂടി ആശാന്‍ വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.