Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്‍റിലിയ ബോംബ് ഭീഷണി: മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ മെയ്‌നെ എന്‍ ഐഎ അറസ്റ്റ് ചെയ്തു

വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസിലെ ക്രൈം ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറാണ് സുനില്‍ മെയ്‌നെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തെ അറസ്റ്റിലായ ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന മുംബൈ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെ, പൊലീസ് എപിഐ റിയാസ് കാസി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനില്‍ മെയ്‌നെയെ ചോദ്യം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 04:35 pm IST
in India

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലിയയ്‌ക്ക് മുന്നില്‍ ബോംബ് നിറച്ച വാഹനം എത്തിച്ച കേസില്‍ എന്‍ ഐഎ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ മെയ്‌നെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസിലെ ക്രൈം ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറാണ് സുനില്‍ മെയ്‌നെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തെ അറസ്റ്റിലായ ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന മുംബൈ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെ, പൊലീസ് എപിഐ റിയാസ് കാസി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനില്‍ മെയ്‌നെയെ ചോദ്യം ചെയ്തത്.

റിയാസ് കാസിയും സച്ചിന്‍ വാസെയും തമ്മില്‍ ചക്കാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സുനില്‍ മെയ്‌നും ഉണ്ടായിരുന്നു. സച്ചിന്‍ വാസെയുടെ കയ്യില്‍ നിന്നും കണ്ടെടുത്ത സിം കാര്‍ഡുകള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിലും സുനില്‍  മെയ്ന്‍ ഉണ്ടായിരുന്നു.

മന്‍സുഖ് ഹിരന്‍ എന്ന കാറുടമയോട് ആന്‍റിലിയ ബോംബ് ഭീഷണി കേസിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനും സുനില്‍ മെയ്ന്‍ നിര്‍ബന്ധിച്ചതായും പറയുന്നു.

നേരത്തെ എന്‍ ഐഎ കേസുമായി ബന്ധപ്പെട്ട് ബനേലി എന്ന ഒരു ഇറ്റാലിയന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് ബൈക്ക് കണ്ടെടുത്തു. ദാമനില്‍ മീന ജോര്‍ജ്ജ് എന്ന സ്ത്രീയുടെ പേരിലാണ് ഈ ബൈക്ക് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ഈ സ്ത്രീയാണ് സച്ചിന്‍ വാസെയെ ആഡംബര ഹോട്ടലില്‍ നോട്ടെണ്ണുന്ന മെഷീനുമായി ചെന്ന് കൂടിക്കാഴ്ച നടത്തുകയും പിന്നീട് അപ്രത്യക്ഷയാവുകയും ചെയ്തത്. മീന ജോര്‍ജ്ജ് ഇപ്പോള്‍ എന്‍ ഐഎ കസ്റ്റഡിയിലാണ്. ഈ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് സച്ചിന്‍ വാസെ ഉപയോഗിച്ച പച്ച സ്‌കോര്‍പിയോ, വെളുത്ത ഇന്നോവ, രണ്ട ബ്ലാക്ക് മെഴ്‌സിഡിസ് ബെന്‍സ് കാറുകള്‍, ഒരു ലാന്‍റ് ക്രൂസര്‍ പ്രാഡോ, ബ്ലാക്ക് വോള്‍വോ, വെളുത്ത മിത്സുബിഷി ഔ്ട്ട്‌ലാന്‍റര്‍ എന്നിവയും എന്‍ ഐഎ കണ്ടെത്തി. ഈ വാഹനങ്ങളെല്ലാം ബോംബ് ഗൂഡാലോചനയ്‌ക്ക് ഉപയോഗിച്ചിരുന്നു. മിത്തി പുഴയില്‍ നിന്നും സച്ചിന്‍ വാസെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഉപേക്ഷിച്ച കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പ്രിന്‍റര്‍, രണ്ട് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, സിസിടിവി ഡിഡിആറുകള്‍ എന്നിവ കണ്ടെടുത്തിരുന്നു.

ഫിബ്രവരി 25നാണ് മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലിയയ്‌ക്ക് മുന്‍പില്‍ സ്‌ഫോകടവസ്തുക്കളായ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച പച്ച സ്‌കോര്‍പിയോ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിനുള്ളില്‍ ഇസ്ലാമിക തീവ്രവാദികള്‍ എഴുതിയതായി സംശയിച്ച കത്തുകളും കണ്ടെത്തിയിരുന്നു. പിന്നീട് മാര്‍ച്ച് അഞ്ചിന് ഉപേക്ഷിക്കപ്പെട്ട പച്ച സ്‌കോര്‍പിയോ കാറിന്റെ ഉടമ മന്‍സുഖ് ഹിരനെ കല്‍വ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും തന്റെ ഭര്‍ത്താവിനെ സച്ചിന്‍ വാസെ എന്ന ക്രൈംബ്രാഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊലപ്പെടുത്തിയതാണെന്ന് മന്‍സുഖ് ഹിരന്റെ ഭാര്യ ആരോപിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടായി.

തുടര്‍ന്ന് കേസേറ്റെടുത്ത എന്‍ ഐഎ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്തു. കേസന്വേഷണത്തില്‍ പിഴവുണ്ടെന്നാരോപിച്ച് ശിവസേന സര്‍ക്കാര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെ സ്ഥലം മാറ്റി. ഇതോടെ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. മാസം തോറും ബലംപ്രയോഗിച്ച് 100 കോടി വീതം പിരിച്ചെടുക്കാന്‍ മഹാരാഷ്‌ട്ര പൊലീസിനോട് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നതായിരുന്നു ആരോപണം. വൈകാതെ എന്‍സിപിക്കാരന്‍ കൂടിയായ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു.

Tags: എൻ‌ഐ‌എഅന്വേഷണംമുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.