Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചെങ്ങന്നൂരിലെ മെഡിക്കല്‍ മര്‍ഡര്‍

ചെങ്ങന്നൂരിലെ കൊവിഡ് രോഗിയുടെ മരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞും, തെറ്റിദ്ധാരണ പരത്തിയും രക്ഷപ്പെടാന്‍ ഭരണാധികാരികളെയും ആരോഗ്യവകുപ്പ് അധികൃതരെയും അനുവദിക്കരുത്. ഭാനുസുതന്‍ പിള്ളയുടേത് ഒരു 'മെഡിക്കല്‍ മര്‍ഡര്‍' തന്നെയാണ്. ഇതിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം. അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 05:00 am IST
inEditorial

ചെങ്ങന്നൂരില്‍ ഒരു കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്. കൊവിഡ് ബാധിച്ച് അവശനിലയിലായ ഈ ഹതഭാഗ്യനെയുംകൊണ്ട് ബന്ധുക്കള്‍ ഒന്‍പത് മണിക്കൂറാണ് വിവിധ ആശുപത്രികള്‍തോറും കയറിയിറങ്ങിയത്. എല്ലായിടത്തുനിന്നും അതിക്രൂരമായ പെരുമാറ്റമായിരുന്നു. എങ്ങുനിന്നും ചികിത്സ ലഭിക്കാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. കൊവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ചും, ആരോഗ്യസംവിധാനത്തിന്റെ മികവിനെക്കുറിച്ചും ഊറ്റംകൊള്ളുന്നതാണ്.  കൊവിഡിന്റെ രണ്ടാം തരംഗം ഭീഷണമായി തുടരുമ്പോഴും ഈ അവകാശവാദത്തിന് മാറ്റമില്ല. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കൊടിയ അനാസ്ഥയിലേക്കും, ചില ജീവനക്കാരുടെ കണ്ണില്‍ച്ചോരയില്ലാത്ത സമീപനത്തിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഭാനുസുതന്‍ പിള്ളയുടെ മരണം. പത്ര ഏജന്റുകൂടിയായിരുന്ന ഈ മനുഷ്യന്റെ ദാരുണാന്ത്യം നമ്മുടെ പല മാധ്യമങ്ങള്‍ക്കും ശ്രദ്ധേയമായ വാര്‍ത്തയാക്കണമെന്ന് തോന്നിയില്ല. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ട് മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ടാകുന്ന കൊവിഡ് മരണങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്തയാക്കുന്ന മാധ്യമങ്ങളാണ് രാഷ്‌ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഈ ഇരട്ടത്താപ്പ് കാണിച്ചിരിക്കുന്നത്.

ഭാനുസുതന്‍ പിള്ളയ്‌ക്ക് കൊവിഡ്  ചികിത്സ ലഭിക്കാതിരിക്കുകയല്ല, ചികിത്സ നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും, ആരോഗ്യവകുപ്പിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമായി മൂന്നുതവണയാണ് മരണത്തോട് മല്ലടിക്കുന്ന രോഗിയെ എത്തിച്ചത്. മൂന്നിടത്തും ചികിത്സ നിഷേധിക്കുകയായിരുന്നു. മരിച്ചയാളുടെ ബന്ധുവായ ഗ്രാമപഞ്ചായത്തംഗവും, പഞ്ചായത്ത് പ്രസിഡന്റു തന്നെയും മുന്‍കൈയെടുത്തിട്ടും ആരോഗ്യവകുപ്പിലുള്ളവര്‍ കനിഞ്ഞില്ല. അധികാരവും പിടിപാടുമുള്ളവരുടെ സ്ഥിതി ഇതാണെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാവുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ എറണാകുളം സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗി കൈക്കൂലി കൊടുക്കാനില്ലാതെ ജീവനുവേണ്ടി കേഴുന്ന ദയനീയാവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഈ അവസ്ഥ കൂടുതല്‍ ഭീകരമായിരിക്കുന്നു വെന്നാണ് ചെങ്ങന്നൂരിലെ കൊവിഡ് രോഗിയെ മരണത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ നടപടികളില്‍നിന്ന് മനസ്സിലാവുന്നത്.

കൊവിഡ് രോഗിയായ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുകയും, ജനങ്ങളെ ഒന്നടങ്കം നാണംകെടുത്തുകയുമുണ്ടായി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് ഉത്തരവാദിത്തം കയ്യൊഴിയുകയാണ് അന്ന് ആരോഗ്യമന്ത്രി ചെയ്തത്. അപ്പോഴും ആരോഗ്യ സംവിധാനത്തിന്റെ മേന്മയെക്കുറിച്ചുള്ള ഗിരിപ്രഭാഷണം അവര്‍ തുടര്‍ന്നു.  ചെങ്ങന്നൂരിലെ സംഭവത്തോട് ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കൊവിഡ് ബാധിച്ച കാര്യം മറച്ചുപിടിച്ച് ജനങ്ങളുമായി ഇടപെട്ടത് വിമര്‍ശന വിധേയമായപ്പോള്‍ അധികാരത്തിന്റെ ബലത്തില്‍ അത് നിഷേധിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്തത്. ചെങ്ങന്നൂരിലെ കൊവിഡ് രോഗിയുടെ മരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞും, തെറ്റിദ്ധാരണ പരത്തിയും രക്ഷപ്പെടാന്‍ ഭരണാധികാരികളെയും ആരോഗ്യവകുപ്പ് അധികൃതരെയും അനുവദിക്കരുത്. ഭാനുസുതന്‍ പിള്ളയുടേത് ഒരു ‘മെഡിക്കല്‍ മര്‍ഡര്‍’ തന്നെയാണ്. ഇതിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം. അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.